ഒരു ന്യൂ ജനറേഷൻ പ്രണയം
സമയം രാത്രി 10:00
മണി അവൻ ടെറസിൽ അവന്റെ പ്രണയിനിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു, അവൾ പിണക്കത്തിലാ "കൂട്ടുകാരുമൊത്തു നീ ഇരിക്കുമ്പോൾ എന്നെ പറ്റി തീരെ ഓർകുന്നില്ലയെന്നാ അവളുടെ പരാതി" ഒന്നരമണിക്കൂറോളം അവളെ സോപ്പിടേണ്ടി വന്നു പിണക്കം മാറ്റാൻ, മനഃപൂർവമായിരുന്നില്യ ചെറുപ്പം മുതലേ ഉള്ള കൂട്ടുകാരല്ലേ സിനിമ കാണാനായി നിർബന്ധിച്ചതോണ്ടാ വൈകീട്ടത്തെ ഷോവിനു പോയേ അതും ഒരു പ്രേത-സിനിമ (I really hate it). അവൾ പരാതി തുടർന്നു "varun എന്തിനാ എപ്പോളും അവരുടെ നിർബന്ധത്തിനു വഴങ്ങുന്നേ? എന്നെങ്കിലും ഒന്ന് എതിർത്തൂടെ? ഇന്ന് അവർ സിനിമ കാണാൻ വിളിച്ചു, തെറ്റില്യ, പക്ഷെ എപ്പോളും ഈ രാത്രിയിൽ അലഞ്ഞുതിരിയുന്നതു അത്ര നല്ലതൊന്ന്വല്ല, അവരു നന്നല്ല എന്ന് എത്ര പറഞ്ഞാലും നീ സമ്മതിക്കില്യാല്ലോ........" അവൻ കുറച്ചു ദേഷ്യത്തോടെ "എന്റെ കൂട്ടുകാരെ പറ്റി എനിക്കറിയാം ചെറുതിലേ കാണുന്നതാ ഞാൻ അവരെ, അവരെ പറ്റി നീ പറഞ്ഞുതരേണമെന്നില്യ" നീ പോയി കിടന്നുറങ്ങു നാളെ കോളേജിൽ പോവേണ്ടതല്ലേ?. അവൻ പറഞ്ഞുനിർത്തുമ്പോളേക്കും അവൾ ഫോൺ കട്ട് ചെയ്‌തു. അവനു നല്ല വിഷമമായി..... കുറച്ചുനേരം ടെറസിന്റെ തിണ്ടിനു മുകളിൽ ഇരുന്നു താഴോട്ട് നോക്കികൊണ്ട് എന്തെല്ലാമോ ഓർത്തു. പെട്ടെന്നൊരു ഫോൺ കാൾ അവളായിരിക്കും എന്ന് കരുതി ഫോൺ എടുത്തു നോക്കിയപ്പോൾ 'അമ്മ വിളിക്കുന്നു. വേഗം എടുത്തു, എന്താമ്മാ.....? എവിടാടാ ചെക്കാ? മണി 12:00 അടിച്ചു ഇത്രേം നേരം മോളിൽ എന്തെടുക്കുവാ? കണ്ണാ അച്ഛനിപ്പോ വരും വേഗം താഴോട്ട് വാ ഇപ്പൊ ഫോൺ വിളിച്ചു വെച്ചേ ഉള്ളു. "ശെരി അമ്മാ ധാ വരുന്നൂ..." ഒന്നിന് പകരം രണ്ടു കോണിപ്പടി ഇറങ്ങിക്കൊണ്ടു അവൻ താഴോട്ടോടി. 'അമ്മ അവന്റെ വിയർത്തൊഴുകുന്ന മണ്ടക്കിട്ടു ഒരു ചൊട്ടു കൊടുത്തു. അധികം താമസിയാതെ അച്ഛൻ എത്തി സോഫയിൽ ഇരിക്കുന്ന അവനെ കണ്ടു ചോദിച്ചു "എന്താടാ ഉറങ്ങാറായില്യേ?" ഇല്ല്യച്ഛാ ഉറക്കം വർണില്യാ... "എങ്ങനെ വരും??? കണ്ട പ്രേതത്തിന്റെയും പിശാചിന്റെയും സിനിമ കണ്ടോണ്ടു നടക്കുവല്ലേ" 'എടാ ചെക്കാ ചത്തവരൊക്കെ വന്നു സംസാരിക്കുവാണേൽ ഞങ്ങള് പോലീസ് കാര് ഇങ്ങനെ രാവും പകലും കഷ്ടപ്പെടണോ...... ?' നീ വല്ലതും കഴിച്ചതാണോ ഇല്ലേൽ വല്ലതും കഴിച്ചു ഹനുമാൻ മന്ത്രം ജപിച്ചു കിടന്നുറങ്ങാൻ നോക്ക്.... അവൻ റൂമിലേക്ക് പോയി ലൈറ്റ് ഓഫ് ചെയ്‌തു നാമം ജപിച്ചു കിടന്നു സമയം 1:00. നിദ്രാദേവി കടാക്ഷിക്കും മുന്നേ തന്നെ അവൻ ഞെട്ടി ഒന്ന് എഴുന്നേറ്റു.... ജനലിൽ ആരെങ്കിലും തട്ടിയോ അതോ എനിക്ക് തോന്നിയതാണോ-അവൻ എഴുന്നേറ്റു വിറയ്ക്കുന്ന കൈകൾ നീട്ടി ആ ജനലിനരികിലേയ്ക്ക് നീങ്ങി....പഴുതു തുറന്നു നോക്കിയതും രണ്ടു തിളങ്ങുന്ന കണ്ണുകൾ അവൻ ഒരു ഞെട്ടലോടെ സൂക്ഷിച്ചു നോക്കി മ്യാാാാവൂ...... ഒരു വലിയ കാടൻപൂച്ച.
ജനൽ അമർത്തി തുറന്നു പൂച്ചയെ വീഴ്ത്തികൊണ്ടു അവൻ ആ ജന്തുവിനെ നോക്കി പ്രാകികൊണ്ട് പറഞ്ഞു "ദ്രോഹീ....നിനക്ക് പേടിപ്പിച്ചു കളിക്കാൻ വേറെ ആരേം കിട്ടിയില്ലേ....???"
മറുപടിയെന്നോണം ദയനീയമായി ഒന്ന് കരഞ്ഞുകൊണ്ട് അവൻ ഇരുട്ടിലേക്കു തിരിഞ്ഞോടി.
അവന്റെ ഉറക്കം പൂർണമായും കെടുത്തികൊണ്ടായിരുന്നു ആ വിദ്വാൻ പൊയ്‌കളഞ്ഞത്. അവൻ ടേബിൾനെ ലക്ഷ്യമാക്കി നടന്നു വെള്ളം കുടിക്കാനായിരുന്നു ഉദ്ധ്യേശം. NO രക്ഷ വെള്ളം തീർന്നിരിക്കുന്നു. അവൻ റൂമിനു പുറത്തിറങ്ങി ഫ്രിഡ്ജ് തുറന്നതും അതിനുള്ളിലുള്ള കറിപാത്രങ്ങൾ തട്ടിമറിഞ്ഞു #%%%#$& Avan കാതു പൊത്തി എന്നിട്ടു പതുക്കെ എല്ലാം യഥാസ്ഥാനത്തുവെച്ചു. വെള്ളം മതിയാവുന്നോളം കുടിച്ച ശേഷം റൂമിലേക്ക് പോകുമ്പോൾ മറ്റേ റൂമിൽ നിന്ന് 'അമ്മയുടെ ശബ്ദം:-
"എന്താടാ കണ്ണാ നീ എല്ലാം പൊളിച്ചിടുവോ??"
ഇല്യാമ്മാ ഞാൻ വെള്ളം കുടിക്ക്യാർന്നു....
പോയി കിടന്നുറങ്ങടാ കഴുതേ മണി 3 ആയി.
ഒന്നും മിണ്ടാതെ അവൻ റൂമിലേക്ക് പോയി.
അവളിപ്പോ ഉറങ്ങിട്ടുണ്ടാവുമോ?
വെറുതെ അവളെ പിണക്കി.
അവൾക്കെന്നെ ജീവനാ....
ഇഷ്ടമുള്ളൊണ്ടല്ലേ എന്നോടിങ്ങനെയൊക്കെ പറഞ്ഞേ......
നാളെ തന്നെ അവളോട് സോറി പറയണം,
അവൻ ഉറങ്ങിയില്യ അവളുമായുള്ള ഓർമകൾ തഴുകി നേരം വെളുപ്പിച്ചു.
'അമ്മ ചായ കൊണ്ടുവന്നുകൊണ്ടു പറഞ്ഞു
"ആഹാ കണ്ണനിന്നു നേരത്തെ എണീറ്റുവോ? അച്ഛൻ ഇതൊന്നു കാണണം ഒരുപാട് സന്തോഷാവുട്ടോ
"
അവൻ അമ്മയുടെ സന്തോഷത്തിന്റെ അളവ് കൂട്ടാൻ തീരുമാനിച്ചു. "ഇനി മുതൽ ഞാൻ നേരത്തെ എണീക്കാൻ തീരുമാനിച്ചു അമ്മേ....
"
അതുകേട്ടു ആശ്ചര്യത്തോടെ വന്ന അച്ഛൻ,
"എടാ മോനേ നിന്റെ തലക്കിട്ടു ആരേലും തല്ലിയോ? അതോ ഞങ്ങളെ ഐസ് വെക്കാനാണോ ഉദ്ധ്യേശം?"
"അല്ലച്ഛാ ഞാൻ കാര്യമായിട്ട് പറഞ്ഞതാ"
"മോനേ നിന്നെ ഞങ്ങൾക്ക് വിശ്വാസമാ പക്ഷെ ഇപ്പോളത്തെ ചെറുപ്പക്കാരെയാ പേടി ഇന്നലെ തന്നെ തല പുകയ്ക്കുന്നൊരു കേസ് വന്നിട്ടുണ്ട് സ്റ്റേഷനിൽ"
നിങ്ങൾ തെറ്റു ചെയ്യണമെന്നില്യ പക്ഷെ നിങ്ങളുടെ കൂടെയുള്ളവരെ സൂക്ഷിക്കണം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്."
"എന്റച്ഛാാ ഞാൻ ചെറിയ കുട്ടിയാണോ എനിക്കറിഞ്ഞൂടെ ഇതൊക്കെ അതുമല്ല അച്ഛനറിഞ്ഞൂടെ എന്റെ കൂട്ടുകാരെ?"
"അറിയാം എല്ലാരേം അറിയാം പക്ഷെ ഞങ്ങടെ മോന്റെ അത്ര മറ്റുള്ളോരെ അറിയൂല്ല ലോ"
"അച്ഛൻ പേടിക്കണ്ട ഞാൻ സൂക്ഷിച്ചോളാം"
വണ്ടിയിൽ കേറുന്നതിനു തൊട്ടുമുൻപായി അച്ഛൻ
"ഡാ നാളെയാ ഫിസിക്കൽ ടെസ്റ്റ് ഓർമയില്യേ?"
ഉണ്ടച്ചാ...
അവൻ കുളിച്ചു ഭക്ഷണം കഴിചിറങ്ങി കോളേജിന്റെ വഴിയിൽ അവൾക്കായി കാത്തുനിന്
അച്ഛന്റെ സ്കൂട്ടറിന്റെ പുറകിൽ നിന്നും ഇറങ്ങി പതുക്കെ നടന്നു വരുകയായിരുന്നു അവൾ, അവളുടെ അച്ഛനു എന്നെ വല്യ കാര്യമാ, ഒരുപക്ഷെ മേലുദ്യോഗസ്ഥനായ SI വിജയൻ സർ(എന്റെ അച്ഛൻ) നോടുള്ള അടുപ്പം കൊണ്ടാവും. അദ്ദേഹം വണ്ടി തിരിച്ചതും ഞാൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു
"എന്താണ് മാഡം പിണങ്ങിയോ?"
അവൾ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു...
"അതേയ്.....നാളെ എനിക്ക് ഫിസിക്കലാ പ്രാർത്ഥിക്കുവോ?"
"ഇല്ല്യ, പ്രാർത്ഥിക്കില്ല നീയൊന്നും പോലീസ് ആയിട്ട് ഒരു കാര്യുല്ല്യ വെറുതെ ഗവണ്മെന്റ് ന്റെ കാശ് കളയാൻ."
"ആഹാ...!!!!!? ഒന്ന് പതുക്കെ പറ പെണ്ണേ നാട്ടുകാര് കേൾക്കും, പിണക്കം മാറാൻ ഞാനെന്താ ചെയ്യേണ്ടേ പറയൂ ഞാൻ എന്തിനും തയ്യാറാ...."
"എന്തിനും തയ്യാറാണോ?"
"എന്താ സംശയം?"
"എങ്കിൽ ഞാൻ പറയുന്നത് കേൾക്കുവോ?
"ഉറപ്പായും കേൾക്കാം"
"എങ്കിൽ നീ ജോബിൽ ജോയിൻ ചെയ്യുന്നവരെ എന്നെ കാണുകയോ സംസാരിക്കുവോ ചെയ്യരുത്, എന്റെ പ്രാർത്ഥന എപ്പോളും നിന്നോടൊപ്പമുണ്ടാവും, നീ എതിർത്തൊന്നും പറയരുത് പ്ളീസ്"
അവന് എതിർക്കാൻ കഴിയില്യല്ലോ വാക്കു കൊടുത്തു പോയില്യേ
"ശെരി"........
"ഡാ നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ നമ്മുടെ നല്ലതിനാ പറയുന്നേ, നീ വർക്കിൽ ശ്രദ്ധിക്കു ഡാ.... നീ ആ ജോലിക്കു വേണ്ടി ഒരുപാടു മാറേണ്ടിയിരിക്കുന്നു അതോണ്ടാ ഞാൻ പറേണെ"
"ശെരി മോളെ, എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞു ഒരു പുതിയ ആളായി ഞാൻ വരും, അതുവരെ നീയും എന്നെ ഓർത്തു വിഷമിക്കരുത്"
"ഞാൻ വിഷമിക്കില്യ ഡാ, നീ ജയിച്ചു വരും, എനിക്ക് നിന്നെ വിശ്വാസമാ Love you ഡാ....... "
"Love you too"
പിന്നൊന്നും പറയാൻ നിൽക്കാതെ അവൻ തിരിഞ്ഞു നടന്നു. അവൾ അവനെ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പക്ഷെ അവൻ നോക്കിയില്യ, വാക്കു കൊടുത്തത് അവനല്ലേ, അത് കാക്കണമെന്നു അവൻ ചിന്തിച്ചു. എന്തെന്നില്യാത്ത ഒരു വാശി അവനിൽ ജനിച്ചു.
ആ ദിവസം എങ്ങനെ പോയതെന്നവനറിഞ്ഞില്ല്യ, ഏതെല്ലാമോ പുസ്തകങ്ങൾ അവൻ വായിച്ചു?
രാത്രി നന്നായി ഉറങ്ങി കാലത്തു നേരത്തെ ഉണർന്നു അമ്പലത്തിൽ പോയി.
(അല്ലെങ്കിലും പരീക്ഷകൾ വരുമ്പോളാണല്ലോ ദൈവങ്ങളോട് സ്നേഹവും ഭക്തിയും കൂടുക.)
തൊഴുത് വലംവെച്ചു പുറത്തിറങ്ങുമ്പോൾ അവൻ കണ്ട കാഴ്ച്ച വളരെ വ്യത്യസ്ഥമായിരുന്നു......
അവൻ മുന്നോട്ടു നടന്നു, ഒരു കൊച്ചുപെൺകുട്ടി അവനെ തന്നെ നോക്കി ഇരിക്കുന്നു, അവളുടെ മുന്നിൽ ഒരു കൊച്ചു പാത്രമുണ്ട് അതിൽ നിറയെ ചില്ലറയും, അവളുടെ അടുത്തേക്ക് ചെല്ലുംതോറും അവളുടെ മുഖത്തെ പ്രകാശം കൂടികൂടിവന്നു, ഇതുപോലൊരു വാവ വീട്ടിലുണ്ടെങ്കിൽ എന്ന് അവൻ അതിനു മുൻപും ഒരുപാടു ചിന്തിച്ചിട്ടുണ്ട്, അവൻ അവളുടെ അടുത്തെത്തി,"എന്താ മോളുടെ പേര് ?"അവൾ ഒന്നും മിണ്ടിയില്യ "എന്തേ ഒന്നും മിണ്ടാത്തേ"പെട്ടെന്ന് അടുത്തെവിടെനിന്നോ വയസ്സായ ഒരു സ്ത്രീ വന്നു.എന്താ സാറേ?....ഏയ് ഒന്നൂല്യ ഞാൻ ഇവളോട് പേര് ചോദിച്ചതാ....
അത് മിണ്ടില്യ സാറേ... അതിനു സംസാരിക്കാൻ കഴിയില്യ. അതുകേട്ടതും ആകെ വിഷമിച്ചുകൊണ്ടു "നിങ്ങൾക്ക് എവിടുന്നാ ഇവളെ കിട്ടിയേ"
"ഒരുനാൾ തിരക്കിനിടയിൽ നിന്നു എങ്ങനെയോ ഇവിടെ വന്നു പെട്ടതാ, കണ്ടാലറിഞ്ഞൂടേ ഏതോ നല്ല വീട്ടിലെ കുട്ടിയാ, എനിക്ക് 75 വയസാ സാറേ മക്കൾ വലിച്ചെറിഞ്ഞു പോയിട്ട് 10 വർഷമായി, എനിക്കിവളെ നോക്കാൻ വേറെ വഴിയൊന്നൂല്യ,"പെട്ടെന്ന് ഇപ്പോൾ വരാമെന്നു പറഞ്ഞു അവൻ അടുത്ത ചായകടയിലും ക്ഷേത്ര കൗണ്ടർ ലും ആ സ്ത്രീയെ പറ്റി അന്വേഷിച്ചു, അവർ പറഞ്ഞത് സത്യമാണ്...."പാവം കുട്ടി, അവൾക്കും ആ അമ്മയ്ക്കും വേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും??? ഈശ്വരാ എന്തെങ്കിലും വഴി കാണിച്ചു തരൂ... :( , പണം എത്ര കൊടുത്തിട്ടും കാര്യമില്യ....എന്ത് ചെയ്യും?" ഇന്നിനി സമയമില്യ... അവൻ അവരുടെ അടുത്തേക്ക് പോയി. അമ്മേ...അവർ അവനെ നന്നായൊന്നു നോക്കി,അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..."പറയു മോനേ "
"'അമ്മ വിഷമിക്കണ്ട ട്ടോ അമ്മ ഇവിടെ തന്നെ ഉണ്ടാവണം എന്റെ അച്ഛൻ പോലീസ് ആ ഞാൻ അച്ഛനോട് പറഞ്ഞു എന്തെങ്കിലും വഴിയുണ്ടാക്കാം ഞാൻ അടുത്ത ആഴ്ച്ച വരും, അതിനുള്ളിൽ അച്ഛനെന്തെങ്കിലും ശെരിയാക്കാതിരിക്കില്യ, ഇതു ഇരിക്കട്ടെ...." കയ്യിലുണ്ടായിരുന്ന 1000 രൂപ അവർക്കു കൊടുത്തിട്ടു അവൻ നടന്നകന്നു...
"അമ്മേ........""എന്താ കണ്ണാ ഇത്രേം നേരം?, ഇതാ എനിക്കിഷ്ട്ടമില്യാത്തെ ട്ടോ, നിനക്കിന്നു ടെസ്റ്റ് നു പോണ്ടേ?" "ഉം പോണം, അമ്മേ......""ഇനിയെന്താ തെളിച്ചു പറ മൂളാതെ.""എനിക്ക് പോവാൻ പൈസ ഇല്ല്യ, ഒരു 1000 രൂപ തരുവോ?""അച്ഛൻ തന്ന പൈസ എവിടെ?""അത് ഞാൻ....പിന്നെ പറയാം അമ്മേ ഇപ്പോൾ സമയമില്യ, തിരിച്ചുവന്നിട്ടു പറയാം..അച്ഛനോടു ഇപ്പോൾ ഒന്നും പറയണ്ട ഞാൻ വന്നിട്ട് സംസാരിച്ചോളാം."
പൈസ വാങ്ങി അമ്മയുടെ കാലു പുടിച്ചു അവൻ ഇറങ്ങി.
ഫിസിക്കൽ ടെസ്റ്റ് പാസ്സ് ആയി അടുത്ത ദിവസം രാത്രി തിരിച്ചെത്തിയതും അവൻ അച്ഛനോട് എല്ലാം പറഞ്ഞു.അച്ഛൻ വളരെ സന്തോഷത്തോടെ പറഞ്ഞു"ഇപ്പോളാടാ നിന്റെ ഉള്ളിൽ ഒരു പോലീസ് കാരനെ എനിക്ക് കാണാൻ കഴിയുന്നേ, ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നീ ഇതുവരെ നോക്കികണ്ടിരുന്ന രീതി വളരെ അശ്രദ്ധയോടെയായിരുന്നു, ഇപ്പോൾ നിന്റെ പെരുമാറ്റത്തിൽ ഞാനറിയുന്നു നിന്റെ മാറ്റം." അവനെ കെട്ടിപിടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.,
"ശെരി ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക് അവരുടെ കാര്യത്തിൽ ടെൻഷൻ വേണ്ട, ഞാൻ എന്തെങ്കിലും പറ്റുവോ നോക്കട്ടെ"
സന്തോഷത്തോടെ അവൻ റൂമിലേയ്ക്ക് പോയി. നല്ല ക്ഷീണം ഉണ്ട്. മേലാകെ വേദനിക്കുന്നു. ടൈഗർ ബാം എടുത്തു നല്ലോണം പുരട്ടി കിടക്കയിലേയ്ക്ക് തല കുത്തിമറിഞ്ഞു.
ഫോൺ എടുത്തു നോക്കിയപ്പോൾ 30+ മിസ്സ്ഡ് കാൾ ആരായിരിക്കും????
ഈശ്വരാ ഇവന്മാരായിരുന്നോ? ഞാൻ പെട്ടു.... കൂട്ടുകാരോട് ഒന്നും പറയാതെയായിരുന്നു ഫിസിക്കൽ ടെസ്റ്റ്. കിട്ടിയിട്ട് പറയുന്നതല്ലേ അതിന്റെ ഒരു ത്രിൽ!? അവന്മാര് അറിഞ്ഞുകാണും അല്ലേലും ഈ നാട്ടുകാര് മഹാസാധനങ്ങളാ ഏതേലും ഒന്നിന്റെ ചെവിയിലെത്തിയാ മതി ലോ...പിറുപിറുക്കിക്കൊണ്ടു അവൻ കിടന്നു. ദേഹം ആസകലം ഇളകിയതുകൊണ്ടാവണം അവൻ ഒരു അനക്കവുമില്യാതെ സുഖമായി ഉറങ്ങി....കാലത്തു എഴുന്നേറ്റതും ഓടിപോയി പല്ലു തേച്ചു കുളിച്ചു ഭക്ഷണം കഴിച്ച് അവൻ സ്ഥിരം സ്ഥലമായ ആല്മരച്ചോട്ടിലേയ്ക്ക് പോയി. അതികം താമസിയാതെ തന്നെ കൂട്ടാളികളെത്തി. (3 പേർ- ജീവൻ, സ്റ്റീഫൻ, ജോൺ) ജീവൻ ആക്കിയ ഒരു ചിരിയോടെ
"എന്താ സാറേ വല്ല തെളിവെടുപ്പുമായി ബന്ധപെട്ടാണോ വരവ്?"അപ്പോളേക്കും സ്റ്റീഫൻ "തെളിവെടുപ്പോ? ഇവനോ? ഒന്ന് നിർത്തെടാ ഇവനൊക്കെ പോലീസ് ആയി കുറേ ഉണ്ടാക്കും"ഇതു കേട്ട ജോൺ "വിടടാ പങ്കാളി മതി അവനെ കളിയാക്കിയത് നമ്മുടെ ടീം ലെ ജിമ്മനല്ലേ ഇവൻ പിന്നെ കുറച്ചു ലോലനാണെന്നല്ലേ ഉള്ളു അത് പോലീസിൽ ചേർന്ന് കഴിയുമ്പോ മാറിക്കോളും"
ജീവൻ അടുത്ത് വന്നപ്പോൾ ഒരു വല്ലാത്ത ദുർഗന്ധം അവനു അനുഭവപെട്ടു."എന്താടാ ഒരു നാറ്റം ?"
"പല്ലു തേക്കാത്തതോണ്ടാവും" ജോൺ പറഞ്ഞു.
"ടാ നിന്നോടാ ചോദിച്ചേ???"
"നിനക്കിപ്പോ എന്നതാ വേണ്ടേ?ഇതു നല്ല കഞ്ചാവിന്റെ മണമാ നീ പോയി കേസ് കൊടുക്ക്. ഹല്ല പിന്നെ, ഫിസിക്കൽ നു പോയേ ഉള്ളു അവന്റെയൊരു അന്വേഷണം "ജോൺ ജീവന്റെ തോളിൽ തട്ടികൊണ്ടു പറഞ്ഞു,"വേണ്ടടാ എന്തിനാ വഴക്കിടുന്നേ? അവൻ ഇത്രേം കാലം നമ്മുടെ കൂടെ ഉള്ളതല്ലേ? അവൻ സ്നേഹം കൊണ്ട് ചോതിച്ചതാ വിട്ടുകള."
ഇതു കേട്ട വരുൺ സംശയത്തോടെ,
"ജോൺ... അപ്പൊ നിങ്ങൾ എല്ലാരും......???"
അവൻ മുന്നോട്ടു നടന്നു, ഒരു കൊച്ചുപെൺകുട്ടി അവനെ തന്നെ നോക്കി ഇരിക്കുന്നു, അവളുടെ മുന്നിൽ ഒരു കൊച്ചു പാത്രമുണ്ട് അതിൽ നിറയെ ചില്ലറയും, അവളുടെ അടുത്തേക്ക് ചെല്ലുംതോറും അവളുടെ മുഖത്തെ പ്രകാശം കൂടികൂടിവന്നു, ഇതുപോലൊരു വാവ വീട്ടിലുണ്ടെങ്കിൽ എന്ന് അവൻ അതിനു മുൻപും ഒരുപാടു ചിന്തിച്ചിട്ടുണ്ട്, അവൻ അവളുടെ അടുത്തെത്തി,
"എന്താ മോളുടെ പേര് ?"
അവൾ ഒന്നും മിണ്ടിയില്യ
"എന്തേ ഒന്നും മിണ്ടാത്തേ"
പെട്ടെന്ന് അടുത്തെവിടെനിന്നോ വയസ്സായ ഒരു സ്ത്രീ വന്നു.
എന്താ സാറേ?....
ഏയ് ഒന്നൂല്യ ഞാൻ ഇവളോട് പേര് ചോദിച്ചതാ....
അത് മിണ്ടില്യ സാറേ...
അതിനു സംസാരിക്കാൻ കഴിയില്യ.
അതുകേട്ടതും ആകെ വിഷമിച്ചുകൊണ്ടു
"നിങ്ങൾക്ക് എവിടുന്നാ ഇവളെ കിട്ടിയേ"
"ഒരുനാൾ തിരക്കിനിടയിൽ നിന്നു എങ്ങനെയോ ഇവിടെ വന്നു പെട്ടതാ, കണ്ടാലറിഞ്ഞൂടേ ഏതോ നല്ല വീട്ടിലെ കുട്ടിയാ, എനിക്ക് 75 വയസാ സാറേ മക്കൾ വലിച്ചെറിഞ്ഞു പോയിട്ട് 10 വർഷമായി, എനിക്കിവളെ നോക്കാൻ വേറെ വഴിയൊന്നൂല്യ,"
പെട്ടെന്ന് ഇപ്പോൾ വരാമെന്നു പറഞ്ഞു അവൻ അടുത്ത ചായകടയിലും ക്ഷേത്ര കൗണ്ടർ ലും ആ സ്ത്രീയെ പറ്റി അന്വേഷിച്ചു, അവർ പറഞ്ഞത് സത്യമാണ്...."പാവം കുട്ടി, അവൾക്കും ആ അമ്മയ്ക്കും വേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും??? ഈശ്വരാ എന്തെങ്കിലും വഴി കാണിച്ചു തരൂ... :( , പണം എത്ര കൊടുത്തിട്ടും കാര്യമില്യ....എന്ത് ചെയ്യും?" ഇന്നിനി സമയമില്യ... അവൻ അവരുടെ അടുത്തേക്ക് പോയി.
അമ്മേ...
അവർ അവനെ നന്നായൊന്നു നോക്കി,
അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു...
"പറയു മോനേ "
"'അമ്മ വിഷമിക്കണ്ട ട്ടോ അമ്മ ഇവിടെ തന്നെ ഉണ്ടാവണം എന്റെ അച്ഛൻ പോലീസ് ആ ഞാൻ അച്ഛനോട് പറഞ്ഞു എന്തെങ്കിലും വഴിയുണ്ടാക്കാം ഞാൻ അടുത്ത ആഴ്ച്ച വരും, അതിനുള്ളിൽ അച്ഛനെന്തെങ്കിലും ശെരിയാക്കാതിരിക്കില്യ, ഇതു ഇരിക്കട്ടെ...." കയ്യിലുണ്ടായിരുന്ന 1000 രൂപ അവർക്കു കൊടുത്തിട്ടു അവൻ നടന്നകന്നു...
"അമ്മേ........"
"എന്താ കണ്ണാ ഇത്രേം നേരം?, ഇതാ എനിക്കിഷ്ട്ടമില്യാത്തെ ട്ടോ, നിനക്കിന്നു ടെസ്റ്റ് നു പോണ്ടേ?"
"ഉം പോണം, അമ്മേ......"
"ഇനിയെന്താ തെളിച്ചു പറ മൂളാതെ."
"എനിക്ക് പോവാൻ പൈസ ഇല്ല്യ, ഒരു 1000 രൂപ തരുവോ?"
"അച്ഛൻ തന്ന പൈസ എവിടെ?"
"അത് ഞാൻ....പിന്നെ പറയാം അമ്മേ ഇപ്പോൾ സമയമില്യ, തിരിച്ചുവന്നിട്ടു പറയാം..അച്ഛനോടു ഇപ്പോൾ ഒന്നും പറയണ്ട ഞാൻ വന്നിട്ട് സംസാരിച്ചോളാം."
പൈസ വാങ്ങി അമ്മയുടെ കാലു പുടിച്ചു അവൻ ഇറങ്ങി.
ഫിസിക്കൽ ടെസ്റ്റ് പാസ്സ് ആയി അടുത്ത ദിവസം രാത്രി തിരിച്ചെത്തിയതും അവൻ അച്ഛനോട് എല്ലാം പറഞ്ഞു.
അച്ഛൻ വളരെ സന്തോഷത്തോടെ പറഞ്ഞു
"ഇപ്പോളാടാ നിന്റെ ഉള്ളിൽ ഒരു പോലീസ് കാരനെ എനിക്ക് കാണാൻ കഴിയുന്നേ, ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നീ ഇതുവരെ നോക്കികണ്ടിരുന്ന രീതി വളരെ അശ്രദ്ധയോടെയായിരുന്നു, ഇപ്പോൾ നിന്റെ പെരുമാറ്റത്തിൽ ഞാനറിയുന്നു നിന്റെ മാറ്റം." അവനെ കെട്ടിപിടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.,
"ശെരി ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക് അവരുടെ കാര്യത്തിൽ ടെൻഷൻ വേണ്ട, ഞാൻ എന്തെങ്കിലും പറ്റുവോ നോക്കട്ടെ"
സന്തോഷത്തോടെ അവൻ റൂമിലേയ്ക്ക് പോയി. നല്ല ക്ഷീണം ഉണ്ട്. മേലാകെ വേദനിക്കുന്നു. ടൈഗർ ബാം എടുത്തു നല്ലോണം പുരട്ടി കിടക്കയിലേയ്ക്ക് തല കുത്തിമറിഞ്ഞു.
ഫോൺ എടുത്തു നോക്കിയപ്പോൾ 30+ മിസ്സ്ഡ് കാൾ ആരായിരിക്കും????
ഈശ്വരാ ഇവന്മാരായിരുന്നോ? ഞാൻ പെട്ടു.... കൂട്ടുകാരോട് ഒന്നും പറയാതെയായിരുന്നു ഫിസിക്കൽ ടെസ്റ്റ്. കിട്ടിയിട്ട് പറയുന്നതല്ലേ അതിന്റെ ഒരു ത്രിൽ!? അവന്മാര് അറിഞ്ഞുകാണും അല്ലേലും ഈ നാട്ടുകാര് മഹാസാധനങ്ങളാ ഏതേലും ഒന്നിന്റെ ചെവിയിലെത്തിയാ മതി ലോ...
പിറുപിറുക്കിക്കൊണ്ടു അവൻ കിടന്നു. ദേഹം ആസകലം ഇളകിയതുകൊണ്ടാവണം അവൻ ഒരു അനക്കവുമില്യാതെ സുഖമായി ഉറങ്ങി....
കാലത്തു എഴുന്നേറ്റതും ഓടിപോയി പല്ലു തേച്ചു കുളിച്ചു ഭക്ഷണം കഴിച്ച് അവൻ സ്ഥിരം സ്ഥലമായ ആല്മരച്ചോട്ടിലേയ്ക്ക് പോയി. അതികം താമസിയാതെ തന്നെ കൂട്ടാളികളെത്തി. (3 പേർ- ജീവൻ, സ്റ്റീഫൻ, ജോൺ)
ജീവൻ ആക്കിയ ഒരു ചിരിയോടെ
"എന്താ സാറേ വല്ല തെളിവെടുപ്പുമായി ബന്ധപെട്ടാണോ വരവ്?"
അപ്പോളേക്കും സ്റ്റീഫൻ
"തെളിവെടുപ്പോ? ഇവനോ? ഒന്ന് നിർത്തെടാ ഇവനൊക്കെ പോലീസ് ആയി കുറേ ഉണ്ടാക്കും"
ഇതു കേട്ട ജോൺ
"വിടടാ പങ്കാളി മതി അവനെ കളിയാക്കിയത് നമ്മുടെ ടീം ലെ ജിമ്മനല്ലേ ഇവൻ പിന്നെ കുറച്ചു ലോലനാണെന്നല്ലേ ഉള്ളു അത് പോലീസിൽ ചേർന്ന് കഴിയുമ്പോ മാറിക്കോളും"
ജീവൻ അടുത്ത് വന്നപ്പോൾ ഒരു വല്ലാത്ത ദുർഗന്ധം അവനു അനുഭവപെട്ടു.
"എന്താടാ ഒരു നാറ്റം ?"
"പല്ലു തേക്കാത്തതോണ്ടാവും" ജോൺ പറഞ്ഞു.
"ടാ നിന്നോടാ ചോദിച്ചേ???"
"നിനക്കിപ്പോ എന്നതാ വേണ്ടേ?ഇതു നല്ല കഞ്ചാവിന്റെ മണമാ നീ പോയി കേസ് കൊടുക്ക്. ഹല്ല പിന്നെ, ഫിസിക്കൽ നു പോയേ ഉള്ളു അവന്റെയൊരു അന്വേഷണം "
ജോൺ ജീവന്റെ തോളിൽ തട്ടികൊണ്ടു പറഞ്ഞു,
"വേണ്ടടാ എന്തിനാ വഴക്കിടുന്നേ? അവൻ ഇത്രേം കാലം നമ്മുടെ കൂടെ ഉള്ളതല്ലേ? അവൻ സ്നേഹം കൊണ്ട് ചോതിച്ചതാ വിട്ടുകള."
ഇതു കേട്ട വരുൺ സംശയത്തോടെ,
"ജോൺ... അപ്പൊ നിങ്ങൾ എല്ലാരും......???"സ്റ്റീഫൺ: ഡാ ഞങ്ങൾക്ക് ഇതൊക്കെ ശീലമാ പത്താംക്ലാസിൽ മുറിബീഡിയിൽ തുടങ്ങീതാ, ഇനിയിപ്പോ നിനക്ക് ഇഷ്ടമാവുന്നില്യെങ്കിൽ നീ ഞങ്ങളോട് കൂടണ്ട. ഇല്ല്യാണ്ടെ വലിയും കുടിയും നിർത്തി പുണ്യാളന്മാരാവാനൊന്നും ഞങ്ങൾക്ക് പറ്റില്യ, *ശരി ഡാ നിങ്ങളെ നന്നാക്കാൻ മാത്രം നിങ്ങളുടെ ജീവിതത്തിൽ എനിക്കൊരു വിലയുമില്യല്ലോ, ഗുഡ് ബൈ, ഇനി ഞാൻ ഇല്ല്യ നിങ്ങളുടെ കൂടെ."
"അല്ലേലും നിന്നോടുള്ള സ്നേഹം കൊണ്ടൊന്ന്വല്ല ഡാ ഞങ്ങള് രാവും പകലും നിന്നേം കൂട്ടി തെണ്ടാൻ പോയേ, വഴിയിൽ പോലീസ് കാർ ഉള്ളപ്പോളും അങ്ങനേം ഇങ്ങനേം നീ ഉള്ളപ്പോ സുഖമായിരുന്നു അതോണ്ടാ, പക്ഷെ ഒരു പോലീസ് കാരനെ കൂട്ടുകാരനാക്കാനൊന്നും ഞങ്ങക്ക് മേലാ..... "
"എടാ സ്റ്റീഫാ...... നിന്റെ ഡയലോഗ് നന്നായി പക്ഷെ നിർത്തിക്കോ, പണ്ടൊക്കെ ഇതു കേട്ടത് ചങ്കായി കൂടെ നിക്കുന്നവനാ നു കരുതിയിട്ടാ ഇനി അതുണ്ടാവില്യ, ഇനി മൂന്നിനേം എന്റെ കണ്മുന്നിൽ കാണരുത്."
അവൻ വീട്ടിലേക്കു തിരിച്ചു...
അമ്മ: എന്താ കണ്ണാ പെട്ടെന്ന്?
വരുൺ: ഒന്നൂല്യമ്മാ ഇനി ഈ അലച്ചിലൊന്നും വേണ്ട ശരിയാവില്യ.
അമ്മ: ഉം.
രാത്രിയായി അവൻ ടെറസിനു മുകളിലേക്കു കേറി, അവൾ പറഞ്ഞതെല്ലാം ഒന്നോർത്തു. അവൾ പലതവണ പറഞ്ഞതായിരുന്നു കൂട്ടുകാർ നന്നല്ല നു. അവരോടുള്ള അന്ധമായ വിശ്വാസത്തിൽ ഞാൻ അവൾ പറഞ്ഞതു വിലക്കൊണ്ടില്യ, ഓരോന്നു ഓർത്തു അവൻ ആ പരുക്കനായ നിലത്തു നിലാവും നോക്കി കിടന്നു.
അറിയാതെ അവന്റെ കണ്ണുകൾ മയങ്ങിപ്പോയി......
"വരുൺ.........."
ചീവീടിന്റെയും, താവളയുടെയും കച്ചേരിക്കിടയിൽ ഒരു മധുരമാർന്ന സ്വരത്തിൽ അവൻ ആ വിളി കേട്ടു...
കണ്ണുകൾ പെട്ടെന്ന് തുറക്കാൻ അവനു കഴിഞ്ഞില്യ, പതുക്കെ തുറന്നപ്പോൾ അവന്റെ മുന്നിലായി നിൽക്കുന്നു ഒരു പെൺകുട്ടി.
"നീ ആരാ,? ഇവിടെ എങ്ങനെയെത്തി? എന്റെ പേരെങ്ങനെ അറിയാം? എന്റെ അച്ഛൻ ഇവിടുത്തെ SI യാ അറിയുവോ നിനക്ക്? വേഗം സ്ഥലം വിട്ടോ..... "
"ഞാൻ എങ്ങോട്ടും പോവില്യ വരുൺ....,ഞാൻ ഇവിടെ തന്നെയായിരുന്നു ഒരാഴ്ച്ചയായിട്ട്, അപ്പോളൊന്നും വരുൺ എന്നോട് പോവാൻ പറഞ്ഞില്യല്ലോ???"
"ദേ പെൺകൊച്ചെ... ചുമ്മാ തമാശകളിക്കല്ലേ ഇതിനൊക്കെ വേറെ ആളെ നോക്കിക്കോണം... ഇല്ലങ്കിലേ മണ്ട കാഞ്ഞിരിക്കുവാ അതിനിടയിൽ ആളെ പഴിയെടുക്കാൻ."
"ഞാൻ വരുണിനു ശല്യമൊന്നും ഉണ്ടാക്കിയില്യല്ലോ ഞാൻ ഇവിടുള്ളത് ആരും അറിയില്യ, ഞാൻ നിനക്കൊരു ശല്യവുമുണ്ടാക്കില്യ... എന്നോട് പോവാൻ പറയരുത് പ്ളീസ് വരുൺ..."
പെട്ടെന്നാണ് അമ്മ മുകളിലേക്കു വരുന്നതായി അവനു തോന്നിയത്
"അയ്യോ അമ്മ വരുന്നൂ വേഗം പോയി ഒളിക്കു പ്ളീസ് എന്നെ നാണം കെടുത്തരുത്"
"എന്താടാ ഇവിടെ ബഹളം???"
തിരിഞ്ഞുനോക്കി അവളില്ലയെന്നു ഉറപ്പു വരുത്തി അവൻ പറഞ്ഞു,
"ഞാൻ ചുമ്മാ ഓരോ സിനിമാ ഡയലോഗ് പറയുവായിരുന്നമ്മേ"
"വേഗം വാ അച്ഛൻ വരാറായി കണ്ണാ..
ഞാൻ ഭക്ഷണം വിളമ്പാൻ പോകുവാ ട്ടോ"
"ശെരി അമ്മാ 15 മിനിറ്റ് "
അവൻ ഓടി ചെന്നു അവളെ നോക്കി, അല്പം മാറിനിന്ന അവളോട് അവൻ ചോദിച്ചു, "നീ എവിടുന്നാ വന്നേ? ഇനിയെങ്കിലും പറയൂ? സത്യം പറഞ്ഞാൽ എന്റെ അച്ഛനോട് പറഞ്ഞു നിന്നെ വീട്ടിൽ കൊണ്ടുവിടാൻ ശ്രമിക്കാം ഞാൻ..."
"വരുൺ.... എന്നെ എവിടെയും കൊണ്ടുവിടേണ്ട ഇപ്പോൾ എനിക്കെന്തെങ്കിലും പറയാൻ നീ മാത്രമേ ഉള്ളൂ, നീ പോയി ഭക്ഷണം കഴിക്കൂ. "
"നിന്റെ പേരെങ്കിലും ഒന്ന് പറഞ്ഞൂടെ?"
"ഞാൻ അഖില നിന്റെ ജൂനിയർ ആയിരുന്നു."
"ഞാൻ കണ്ടിട്ടില്യാല്ലോ?
"അതിനു നിനക്ക് നിന്റെ ഫ്രണ്ട്‌സ് ആയിരുന്നല്ലോ എല്ലാം പിന്നെ മേഘ്‌നയും."
"അവളെ എങ്ങനെയാ നിനക്കറിയുന്നേ? എന്താ നിന്റെ ഉദ്ധ്യേശം?"
"നീ ഭക്ഷണം കഴിച്ചിട്ട് വാ... ഞാൻ എല്ലാം പറയാം."
"നീ വല്ലതും കഴിച്ചുവോ?"
"എനിക്ക് വിശപ്പില്യ നീ കഴിച്ചിട്ട് വാ"
"ഉം ശരി, ഇപ്പൊ വരാം"
അവൻ താഴോട്ടു പോയി അച്ഛൻ എത്തിയിരിക്കുന്നു. അവനെ കണ്ടതും അച്ഛൻ പറഞ്ഞു...
"ഡാ മോനേ, ഞാൻ അവരെ നമ്മുടെ ദിവാകരന്റെ വീട്ടിലാക്കി, ആ കൊച്ചിന് അമ്മായില്യാത്തതല്ലേ ഒരു തുണയായിക്കോട്ടെ നു പറഞ്ഞു അവൻ,*
"ആ നന്നായി അച്ഛാ മേഘ്‌ന അവരെ നന്നായി നോക്കും."
"അതു പറയാനുണ്ടോ പാവം കൊച്ചല്ലേ അവൾ, ഡാ വാ ഭക്ഷണം കഴിക്കാം..."
"ഉം"
ഭക്ഷണം കഴിക്കാൻ തുടങ്ങിയതും അച്ഛൻ സ്റ്റേഷനിലെ വിശേഷങ്ങൾ തുടങ്ങി....
"ഡാ മോനേ, ആകെ ടെന്ഷനിലാ നമ്മുടെ സ്റ്റേഷൻ പരിധിയിൽ ഒരു പെൺകൊച്ചു 8 ദിവസമായി മിസ്സിംഗ് ആ, നിങ്ങടെ കോളേജിൽ പഠിച്ചതാ....പേര് അഖില."
പെട്ടെന്ന് ഭക്ഷണം അവന്റെ തലയ്ക്കു കേറി...അമ്മ തലയിൽ തട്ടി വെള്ളം കൊടുത്തു, വെള്ളം മുഴുവൻ കുടിച്ചിട്ട് ഗ്ലാസ് വെച്ചിട്ട്, അവൻ ചോദിച്ചു...
"എത്ര ദിവസം നാ പറഞ്ഞേ?"
"8 എന്താ മോനേ?"
"ഒന്നൂല്യച്ചാ ഞാൻ ചോദിച്ചതാ"
അവൻ വയറു വേദനയെന്നു കള്ളം പറഞ്ഞു ലാപ്ടോപ്പ് എടുത്തു മുകളിൽ പോയി.
"എന്താ വരുൺ...ആകെ ടെന്ഷനിലാണല്ലോ?"
"നിനക്കെന്താ അഖിലാ വല്ല വട്ടാണോ? ഞാൻ അച്ഛനോട് പറയാൻ പോകുവാ നിന്റെ കാര്യം, നിന്റെ വീട്ടിൽ എല്ലാരും നിന്നെ കാണാതെ വിഷമിച്ചിരിക്കുവാവും."
"വരുൺ....എനിക്ക് നീ നല്ലൊരു കൂട്ടുകാരനാ നല്ലൊരു സുഹൃത്ത്, തിരിച്ചും നല്ലൊരു സൗഹൃദം എനിക്ക് തന്നൂടെ വരുൺ??? എനിക്ക് ഈ ഭൂമിയിൽ വിശ്വസിക്കാൻ ഇനി നീ മാത്രമേ ഉള്ളൂ."
"ശെരി പറയൂ ഞാനെന്താ വേണ്ടേ?"
"എന്നെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്യ വരുൺ"
"കണ്ടുപിടിക്കാൻ കഴിയാതിരിക്കാൻ നീയെന്താ പ്രേതമോ"
"അല്ല വരുൺ..... ഞാൻ വെറുമൊരു ആത്മാവാ...."
ഒരു ചിരിയോടെ അവൻ ചോദിച്ചു " എന്തൊക്കെയാടീ നീ പറയുന്നേ?"
"വരുൺ.....ഞാൻ നിനക്ക് ആരാ?"
"നിന്റെ വർത്താനം കേൾക്കുമ്പോ എനിക്ക് നിന്നെ പോലൊരു അനിയത്തിയെ വേണം നു തോന്നുന്നു, അപ്പൊ നീ എന്റെ അനിയത്തിയാ."
"എങ്കിൽ ഈ അനിയത്തിക്ക് ഏട്ടനോട് ഒരു കഥ പറയാനുണ്ട്, കേൾക്കുവോ...?"
അവൾ ടെറസ്ന്റെ ഓരത്തേക്കു നടന്നു,
അവൾ തുടർന്നു....
"വരുൺ..... എനിക്ക് പറയാൻ മാത്രം ബന്ധുക്കളൊന്നുല്യാ, ഞാൻ ഹോസ്റ്റലിൽ ഇരുന്നാ പഠിച്ചിരുന്നത്. അച്ഛനും അമ്മയും ലവ് മാരേജ് ആരുന്നു. അവരു രണ്ടു പേരും ചെറുതിലേ എന്നെ വിട്ടു പോയി. എന്നെ വളർത്തി വലുതാക്കിയത് എന്റെ ചെറിയച്ഛനാ. ആള് വളരെ വൈകിയാ കല്യാണം കഴിച്ചേ, ചെറിയമ്മക്ക് എന്നോട് ഭയങ്കര സ്നേഹമായതോണ്ട് ചെറിയച്ഛൻ എന്നെ ഹോസ്റ്റലിലാക്കി,"
"ചെറിയച്ഛൻ നിന്നെ കാണാൻ വരാറില്യേ?"
"ഇല്ല്യ വരുൺ... മാസം മാസം പൈസ അയക്കും, പാവമാ പക്ഷെ ചെറിയമ്മയെ പേടിയാ."
"അതു വിട് നീ പറ...."
"കോളേജിൽ എനിക്കിത്തിരിയെങ്കിലും മതിപ്പുണ്ടാരുന്നത് നിന്നോടായിരുന്നു ഡാ...."
"എന്നോടോ ഒന്നു പോടീ"
"അല്ലടാ സത്യമാ പറയുന്നേ, ആ കോളേജിൽ നീയൊഴികെ എല്ലാരും ഭയങ്കര ഊളകളാ... പ്രാന്തന്മാർ"
"പ്രാന്തന്മാരുണ്ട് സത്യമാ പക്ഷെ ഇന്നാ ഞാൻ മനസിലാക്കിയേ..."
"നന്നായി പഠിച്ചിരുന്ന ഞാൻ പ്രോജക്ടിന്റെ ഹെല്പിന് വേണ്ടിയും ഗ്രൂപ് ഡിസ്കഷനു വേണ്ടിയുമാ എന്റെ ഫോണിൽ നെറ്റ് കേറ്റിയെ, ഒരുപാടു നല്ല കൂട്ടുകാർ എനിക്കുണ്ടായിരുന്നു വരുൺ.... നിന്റെ മേഘ്നയും എന്റെ നല്ല കൂട്ടുകാരിയായിരുന്നു."
"അവൾ എന്നോട് നിന്റെ കാര്യമേ പറഞ്ഞിട്ടില്യാല്ലോ???"
"അതിനു നിങ്ങളുടെ അടി ഒന്നു തീർന്നിട്ടുവേണ്ടേ.?"
"അതെ, അതും ശരിയാ ഞങ്ങൾ ഭയങ്കര വഴക്കാ എപ്പോളും, എല്ലാ വഴക്കിനും കാരണം ഒന്നാ."
"ഇനി പുതിയ കാരണം കണ്ടുപിടിക്കേണ്ടി വരുമല്ലോ?.... "
"അതെങ്ങനെയാ നിനക്കറിയുന്നേ?"
"വരുണിന്റെ എല്ലാ കാര്യവും എനിക്കറിയാം,
പക്ഷെ എന്റെ കുറേ കാര്യം വരുണിനറിയേണ്ടതുണ്ട് "
"എന്നാൽ വേഗം പറയൂ പെങ്ങളേ എനിക്ക് വയ്യ, ഉറങ്ങണം."
"പറയാം വരുൺ...എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു ഞായറാഴ്ച ആയിരുന്നു അതു, എന്നെ ചതിച്ചുകളഞ്ഞ എന്റെ കൂട്ടുകാരി, പിന്നെ ആ ദുഷ്ടന്മാർ...ഒന്നും മറക്കാനാവുന്നതല്ല, ആ ദിവസം ഞാൻ കണ്ണടച്ചില്യ വരുൺ.... കണ്ണടക്കാൻ പേടിയായിരുന്നു...."
"എന്താ നിനക്ക് പറ്റിയേ??? നിന്റെ ഏട്ടനാ ചോദിക്കുന്നേ....എന്നോട് പറയൂ"
"ഞാൻ ആത്മഹത്യ ചെയ്തതാ വരുൺ.....ആത്മഹത്യയല്ല വരുൺ....എനിക്ക് വേറെ വഴിയില്യാത്ത വിധം എന്നെ കൊല്ലിച്ചതാ."
"നീ എന്തൊക്കെയാ പറയുന്നേ"
അവൻ അവളുടെ തലയിൽ തലോടാനായി അടുത്തേക്ക് ചെന്നു......."അഖിലാ...." അവൻ ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി...ഇതുവരെ അവൻ സംസാരിച്ചത് അവളുടെ ശരീരത്തിൽ നിന്നും വെടിഞ്ഞ ഒരു ശക്തിയോടു മാത്രമായിരുന്നു."
അവൻ ഒരു പതർച്ചയോടെ അവിടെ ആ നിലത്തിരുന്നു.അവൾ ചോദിച്ചു വരുൺ......ഉറക്കം വരുന്നുണ്ടോ.......
"ഇല്ല്യ നീ പറയൂ അഖിലാ.... "
"ഞാൻ പറഞ്ഞില്ലേ വരുൺ...ആ ഞായറാഴ്ച വൈകുന്നേരം ഞാൻ റൂമിൽ ഇരിക്കുവായിരുന്നു... തുടർച്ചയായി എന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്‌തു, ആരാണെന്നു നോക്കിയ ഞാൻ കണ്ടത് വാട്ട്സ് ആപ്പിൾ ഒരു അപരിചിതമായ നമ്പറിൽ നിന്നും വന്ന കുറേ മെസ്സേജ് ആ....അതുനോക്കിയപ്പോൾ തന്നെ ഞാൻ പാതി മരിച്ചു വരുൺ....ജീവിതത്തിൽ ഞാൻ ആദ്യമായും അവസാനമായും ഞെട്ടിയത് അപ്പോളാ വരുൺ.....ഞാനറിയാതെ എന്റെ നഗ്നത പകർത്തിയത് എന്റെ കൂട്ടുകാരി തന്നെയായിരുന്നു.....ഞാൻ ആരോട് പറയാനാ വരുൺ???, എനിക്കാരാ ഉള്ളേ??? പിന്നെ മെസ്സേജിൽ വന്നത് ഒരു അഡ്രസ് ആ....അങ്ങോട്ട് പോണമത്രേ അടുത്ത ദിവസം....എന്താ അവരുടെ ഉദ്യേശം എന്ന് അത്ര ആലോചിക്കേണ്ട കാര്യമൊന്നുമില്യല്ലോഡാ....പോവാതിരിക്കാൻ ഒരു പെണ്ണിനും കഴിയില്യ...തിങ്കളാഴ്ച്ച ഞാൻ കോളേജിൽ പോയില്യ, വൈകിട്ട് ഞാൻ ഇറങ്ങുമ്പോൾ അവളെന്നെ ഒന്നുനോക്കി ഞാൻ അവളുടെ മുഖത്തുനോക്കി ഒന്നു ചിരിച്ചു....ഞാൻ അവളോട് ഒന്നും ചോതിച്ചില്യ ഡാ, എന്തിനാ എന്നെ ചതിച്ചേ നോ ഒന്നും...പക്ഷെ അവളുടെ അടുത്തു ചോദിക്കാൻ എനിക്കൊരുപാട് ചോദ്യങ്ങളുണ്ടായിരുന്നുഡാ....ഞാൻ ഇറങ്ങി, താഴെ എത്തിയതും അവർ അയച്ച ഓട്ടോ വന്നു...അയാൾ വണ്ടിയെടുത്തോണ്ടു എന്നോട് ചോദിച്ചു....."
"മോളെവിടുന്നാ,"
"അറിഞ്ഞിട്ടു നിങ്ങൾക്കെന്തിനാ ഏട്ടാ?"
"ഏയ് ഞാനാ അവരുടെ സ്ഥിരം ഓട്ടം പിടിക്കുന്നെ...അതോണ്ട് ചോദിച്ചതാ..."
"എട്ടന് വീട്ടിൽ ആരൊക്കെയുണ്ട് ?"
"ഭാര്യയും മോളും, മോള് 10 ഇൽ പഠിക്കുവാ..."
"എന്താ മോളേ ചോദിച്ചേ?"
"എന്നെ എന്തിനാ കൊണ്ടുപോണെ നു അറിയാമോ ഏട്ടന് "
അയാൾ ഒരു ദയനീയമായ നോട്ടത്തിലൂടെ പറാഞ്ഞു "അറിയാം മോളേ"
"ഇതുവരെ നിങ്ങൾ എത്ര ഓട്ടം പിടിച്ചിട്ടുണ്ട്"
"ഓർമയില്യ ഒരുപാടു പിടിച്ചിട്ടുണ്ട് കൂടുതലും കഞ്ചാവിന്റെ ഓട്ടമാ, യാത്രക്കാരുടെ വേഷത്തിൽ പിള്ളേര് കേറും...കൂടെ വയസ്സായൊരു സ്ത്രീയുമുണ്ടാവും അതാവുമ്പോ ആർക്കും സംശയമാവില്യാല്ലോ, പക്ഷെ ഇങ്ങനൊരു ഓട്ടം ആദ്യമായിട്ടാ..."
"ഓഹോ അപ്പൊ ഇതിനു മുൻപ് പെങ്കുട്ട്യോളെ കൊണ്ടുപോയിട്ടില്യ ലേ? "
"മോൾക്ക് പേടിയുണ്ടോ?"
"എന്തിനാ പേടിക്കണേ ചേട്ടാ ഒരു പെണ്ണിന് ഏറ്റവുംപേടി അവളുടെ മാനം പോകുന്നതാ, അതിനിനി വലിയ സമയമൊന്നും ഇല്ല്യല്ലോ...."
"മോളെന്നോട് ക്ഷമിക്കണം....വയറ്റുപ്പിഴപ്പിനുവേണ്ടിയാ ഭാര്യ കിടപ്പിലാ, ഡയാലിസിസ് ചെയ്യണം ആഴ്ചയിൽ ഒരുതവണ..."
"ഏട്ടാ എന്നേലും ഒരുനാൾ നിങ്ങളുടെ ഈ പറഞ്ഞ വയറ്റുപ്പിഴപ്പു ശരിയാകുവാണേൽ ഓർത്തോ പ്രായം തികഞ്ഞ ഒരു മോള് ഏട്ടന്റെ വീട്ടിലുമുണ്ടെന്നു...."
അവർ സ്ഥലത്തെത്തി, വണ്ടിയിൽ നിന്നും ഇറങ്ങിയ അവൾ അയാളെ നോക്കി വിഷമം മറച്ചുകൊണ്ട് ഒരു ചിരി ചിരിച്ചു...അയാൾക്ക് ചിരിക്കാൻ കഴിഞ്ഞില്യ അയാൾ വണ്ടി തിരിച്ചു...,
അവൾ ചുറ്റും നോക്കി റബ്ബർ തോട്ടത്തിന്റെ കുന്നിൻമുകളിൽ ഒരു വലിയ വീട്....വീടല്ല ഒരു വലിയ ബംഗ്ലാവ്....അവൾ വീടിന്റെ വാതിലിനെ ലക്ഷ്യമാക്കി നടന്നു....
കാളിംഗ് ബെൽ അടിച്ചതും ഒരുത്തൻ വന്നു വാതിൽ തുറന്നു...എന്നിട്ടു വേഗം ഉള്ളിൽ കേറാൻ ആംഗ്യം കാണിച്ചു...പുറത്തൊന്നും ആരുമില്യല്ലോ എന്നുറപ്പു വരുത്തി അവൻ വാതിലടച്ചു,
"യാത്ര സുഗമായിരുന്നുവോ?"
ആ ശബ്ദം അവൾക്കേറെ പരിചിതമായിരുന്നു.....
"സ്റ്റീഫൻ .......നീ"
"അതെ സ്റ്റീഫൻ, ഒരുപാടു ആയില്യേ നിന്റെ പുറകെ നടക്കുന്നു ഞാൻ, ഇനി എനിക്ക് വയ്യ..."
"അപ്പൊ നിനക്കെന്നോടുണ്ടായിരുന്നത് ഇതായിരുന്നോ...? കഷ്ടം ഉണ്ടടാ, എനിക്ക് പണ്ടേ അറിയാർന്നു നീയൊന്നും ആണല്ല ആണുംപെണ്ണും കെട്ട ശവങ്ങൾ...."
"എല്ലാം നീ വഴിയേ അറിയും ഇവിടെ ഞങ്ങൾ നാലുപേരുണ്ട്, ഞങ്ങളുടെ ആവശ്യം കഴിഞ്ഞാൽ നിന്നെ സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിക്കാം, ഞങ്ങൾ 3 പേരെയേ നിനക്കറിയൂ ഒരാൾ പുതിയതാ...ആ വഴിയേ പരിചയപ്പെടാം."
"എന്തിനാടാ വഴിയേ പരിചയപെടുന്നേ?"
"ജീവൻ....നീയോ?"
"ഞാൻ മാത്രമല്ലഡീ ജോണുമുണ്ട്...."
അവിടെ തലതാഴ്ത്തി നിൽക്കുന്ന ജോണിനെ കണ്ടു പുച്ഛത്തോടെ അവൾ പറഞ്ഞു..
"നീയെങ്ങിലും നല്ലവനാണെന്നു കരുതി....ജോൺ....ഇതുവരെ ഞാൻ ആരോടും യാചിച്ചിട്ടില്യ പ്ളീസ് അതെല്ലാം ഡിലീറ്റ് ചെയ്യൂ....."
സ്റ്റീഫൻ അടുത്തുവന്നു.....
"അവനോടു പറഞ്ഞിട്ട് കാര്യമില്യ മോളേ അവൻ ഇതെല്ലാം അറിഞ്ഞത് കുറച്ചുനേരം മുൻപാ... എല്ലാം എന്റെയും ജീവന്റെയും പിന്നെ ഈ കുരുത്തം കെട്ടവന്റെയും പ്ലാനാ..."
"അപ്പോൾ നിങ്ങളെന്നെ വിടില്യ അല്ലേ?"
"വിടും ഞങ്ങൾ പറഞ്ഞ കാര്യം കഴിഞ്ഞിട്ട്"
അവൾ കുറച്ചു ചുവടുകൾ പുറകൊട്ട് വെച്ചു...
കർചീഫിനുള്ളിൽ ഒളിപ്പിച്ചിരുന്ന ബ്ലേഡ് എടുത്തു....
"എടാ നീയൊക്കെ എന്താ കരുതിയേ, ഞാൻ നിന്റെയൊക്കെ ആഗ്രഹം തീർക്കാൻ വന്നതാണെന്നോ നിനക്ക് തെറ്റി സ്റ്റീഫൻ....
നിങ്ങൾക്കെല്ലാർക്കും തെറ്റി..."
ജോൺ ഓടിവന്ന് സ്റ്റീഫനോട് പറഞ്ഞു
"വേണ്ടടാ അവൾ പാവമാ വിട്ടേക്ക്, എനിക്കുമുള്ളതാടാ ഈ പ്രായത്തിൽ ഒരു അനിയത്തി....പ്ളീസ് ഡാ വിട്ടേക്ക്....."
"എടാ നീ ചുമ്മാ ഇരുന്നേ അവള് ചുമ്മാ സീൻ കാട്ടുവാ..."
അവൾ ഇടതു കയ്യിലേക്ക് ആ ബ്ലേഡ് കൊണ്ട് ആഞ്ഞു വെട്ടി....വെട്ടിത്തിളങ്ങുന്ന ആ വെള്ള നിറമുള്ള നിലത്തു അവളുടെ രക്തത്തുള്ളികൾ ചീറ്റി തെറിച്ചു....
ജോൺ ഓടി അവളുടെ അടുത്തേക്ക് വരാനായൊരുങ്ങി "അഖിലാ....."
"വേണ്ട അടുത്തു വരണ്ട ജോൺ, എന്നെ നിനക്കറിയില്യ, ഞാൻ ഒറ്റയ്ക്ക് വളർന്നവളാടാ ലാളിക്കാൻ എനിക്ക് അച്ഛനോ അമ്മയോ ഉണ്ടായിരുന്നില്യ,..... നിന്റെയൊക്കെ കഞ്ചാവിന്റെ ലഹരിയിൽ തോന്നുന്ന ബുദ്ധിക്കൊന്നും എന്നെ പിടിച്ചു കെട്ടാനാവില്യ,...(അവളുടെ കണ്ണുകൾ മയക്കത്തിലേക്ക് വീഴാൻ ഒരുങ്ങുന്നുണ്ടായിരുന്നു, പക്ഷെ അവൾ കണ്ണടച്ചില്യ.), എടാ അടുത്ത ജന്മമെങ്കിലും ആണായി ജീവിച്ചു കാണിക്കടാ ഇല്ല്യെങ്കിൽ നീയൊന്നും മനുഷ്യനാണെന്ന് പറഞ്ഞിട്ട് കാര്യമില്യ, ദൈവം ആണിന് ശക്തിയും ബലമുറ്റ ശരീരവും കൊടുത്തത് പെണ്ണിനെ രക്ഷിക്കാനാണെന്നു ഞാൻ വായിച്ചിട്ടുണ്ട് ജോൺ.....പക്ഷെ നിന്നെ പോലുള്ളവർ കാരണം എല്ലാ ആണുങ്ങൾക്കും ചീത്തപ്പേരാ...എന്നെ തൊടണമെങ്കിൽ ഞാൻ ചാവണം, ഇതാടാ ഇനി എന്താച്ചാ ചെയ്തോ...."
അവൾ കഴുത്തിലേക്ക് ആ ബ്ലേഡ് കൊണ്ടുപോയി സ്റ്റീഫൻ ഓടിവന്ന് അവളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു അവനെ ചവിട്ടി മാറ്റിക്കൊണ്ട് അവൾ കഴുത്തു മുറിച്ചു, അവൾ നിലം പതിച്ചു.....സ്റ്റീഫന്റെ കണ്ണ് അറിയാതെ ഒന്നു നനയുന്നത് അവൾക്കു മരണത്തിലേക്ക് വീഴുമ്പോളേക്കും കാണാൻ കഴിഞ്ഞു....അവസാനമായ ഉറക്കം.....
"വരുൺ......."
അവൻ ആകെ തകർന്നു പോയിരുന്നു,
"വരുൺ....നിനക്ക് എന്നെ ഇപ്പോൾ പേടിയാവുന്നുണ്ടോ...?"
"അഖിലാ... ഇതുവരെ ഞാൻ ഇരുന്നത് ആ രാക്ഷസൻമാരുടെ കൂടെയല്ലേ, അതിലും വലുതാണോ നീ?, ഇനി എന്താ ചെയ്യേണ്ടേ നു എനിക്കറിയാം മോളേ, നിന്റെ ഏട്ടനാ പറയുന്നേ..."
അവൻ താഴോട്ടു പോയി...
അമ്മയും അച്ഛനും ഉറങ്ങിയിരുന്നു,
അവൻ ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് ചെന്നു...ജനലരികിൽ അവൾ വന്നപ്പോൾ അവൻ ഞെട്ടിയില്യ...
"വരുൺ....എനിക്കറിയില്യ എന്റെ ശരീരം അവർ എവിടെയാ ഒളിപ്പിച്ചിരിക്കുന്നേ എന്ന്, എന്നെ മറ്റാർക്കും കാണാൻ കഴിയില്യ വരുൺ....മനസ്സിൽ നന്മ ഉള്ളവർക്കേ ആത്മാക്കളെ കാണാൻ കഴിയൂ....നിന്റെ ഉള്ളിൽ നന്മ വന്നത് നീ ചിന്തിക്കാൻ ആരംഭിച്ചപ്പോളാണ്..നിന്നെപോലൊരുവൻ പോലീസ് ആയാൽ ഒരുപാടു പേർ രക്ഷപെടും...നീ ചിന്തിക്കു വരുൺ... എനിക്കു ഇങ്ങനെ അലഞ്ഞുതിരിയാൻ വയ്യ....സോറി വരുൺ...."
അവൻ ഉറങ്ങി... രാവിലെ തന്നെ ജോണിനെ വിളിച്ചു...
"ഡാ നിന്നെ മാത്രമായി എനിക്കൊന്നു കാണണം."
"എനിക്കും നിന്നോട് കുറച്ചു സംസാരിക്കാനുണ്ടടാ."
വരുൺ ജോണിന്റെ വീട്ടിലേക്കു പുറപ്പെട്ടു,
" ഹായ് ഡാ......സോറി വരുൺ...അന്ന് അവന്മാര് ഒരുപാടു ഓവർ ആയി. എനിക്കും ഇഷ്ടമുണ്ടായിട്ടല്ല ഡാ അവരുടെ കൂടെ നടക്കുന്നേ, ഇങ്ങനെ ഓരോ ശീലങ്ങളിൽ പെട്ടുപോയി...അതോണ്ടാ..."
"ഞാൻ വന്നത് നിന്റെ കുമ്പസാരം കേൾകാനൊന്ന്വല്ല ജോൺ...ഒരാഴ്ച്ച മുൻപ് നീയും അവരും ചേർന്ന് എന്തൊക്കെയാ ചെയ്തുകൂട്ടിയേ?...എനിക്കറിയണം ഇല്ലെങ്കിൽ അറിയിക്കേണ്ടവരെ ഞാനറിയിക്കും..."
"ഞാനൊന്നും അറിഞ്ഞോണ്ടല്ല ഡാ അതോർത്തു രാത്രി ഉറങ്ങാൻ പോലും പറ്റാറില്യ എനിക്കിപ്പോ...ഞാൻ പരമാവധി ശ്രമിച്ചു വരുൺ.....അവളെ രക്ഷിക്കാൻ"
"ചി ചെറ്റേ....മിണ്ടിപ്പോവരുത് നീ..."
അവന്റെ നീട്ടിവളർത്തിയ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ടു വരുൺ പറഞ്ഞു...
"നിനക്കെങ്ങനെ അറിയാം ഈ കാര്യം?"
"അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട ഗതികേട് എനിക്കു വന്നിട്ടില്യ...ഇനി മുന്നോട്ടുള്ള കാര്യങ്ങൾ ഞാൻ പറയുംവിധം നീ എന്റെ കൂടെ നിൽക്കണം."
"നിൽക്കാം ഡാ ഉറപ്പായും നിൽക്കാം..."
"അവർ 3 പേരെ നീ നിന്റെ ഗസ്റ്റ് ഹൌസിൽ വരുത്തണം, അവളെ നിങ്ങൾ കൊന്ന അതേ സ്ഥലത്തു..."
"അങ്ങനെ പറയല്ലേ ഡാ ഞാൻ ഒന്നും ചെയ്തിട്ടില്യ.....സത്യമാടാ..."
"അവളെ രക്ഷിക്കാൻ നീ വിചാരിച്ചിരുന്നെങ്കിൽ കഴിയുമായിരുന്നു ജോൺ...അവൾ നിന്നോട് പറഞ്ഞതല്ലേ?...കെഞ്ചിയതല്ലേ?"
"അതേ ഡാ, പക്ഷെ എന്റെ അപ്പോളത്തെ അവസ്ഥയിൽ എനിക്കു അവരെ എതിർക്കാൻ കഴിഞ്ഞില്യ, എന്നെ കള്ളുകുടിപ്പിച്ചു വയ്യാതാക്കിയിട്ടാ അവന്മാരെന്നോടു കാര്യം പറഞ്ഞേ...നിനക്കാരിയാ ലോ സ്റ്റീഫനെ അവൻ ഒറ്റമനസാ എതിർത്ത് പറഞ്ഞാ വാശി കേറും...അതോണ്ടാടാ..."
"ശെരി അവരെ വരുത്തു അതേ സ്ഥലത്തു."
ശെരി ഡാ വരുത്താം...
അവൻ ഫോണെടുത്തു...
"ഡാ സ്‌റ്റീഫാ....എന്തോ മനസ്സ് ശെരിയല്ല ഡാ ആകെ ഒരു മൂഡോഫ് നീ നമ്മടെ ഗസ്റ്റ് ഹൌസിൽ വാ...ആ പുതിയ ചങ്ങാതിയേം വിളിച്ചോ...ഇന്ന് കുപ്പി എന്റെ വക."
ഫോൺ വെച്ചതും അവർ ജോണിന്റെ കാറിൽ യാത്ര തിരിച്ചു... കാറിന്റെ പിറകിൽ അഖിലയും ഉണ്ടായിരുന്നു....
അവർ സ്ഥലത്തെത്തി...വരുൺ മുകളിലത്തെ നിലയിലേക്ക് കേറി കൂടെ അഖിലയും...അവിടം എല്ലാം വിർത്തിയാക്കിയിരുന്നു... താമസിയാതെ അവരെത്തി....
"ജോണേ.... എന്താടാ മച്ചാനെ നീ അതൊന്നും മറന്നില്യേ?"
"ആകെ മനസ്സ് ശെരിയല്ലടാ സ്റ്റീഫാ...നിങ്ങൾ ഇരിക്ക് ഞാൻ സാധനം കൊണ്ടുവരാം..."
"ഉം കൊണ്ടുവാ...."
ജീവൻ ഒരു വിറയലോടെ പറഞ്ഞു...
"ഡാ സ്‌റ്റീഫാ എന്തൊക്കെയായാലും അന്ന് നമ്മളെയൊക്കെ അവൾ വിറപ്പിച്ചു അല്ലേ ഡാ....?"
"നിനക്കൊന്നും വേറൊരു കാര്യോം ഇല്യേ ഡാ സംസാരിക്കാൻ...?അതു അവളുടെ വിധി...."
ജോൺ കുപ്പിയുമായി വന്നു....അവർ കുടിച്ചുതുടങ്ങി...ജോൺ കുടിക്കുന്നതുപോലെ വരുത്തിച്ചു കഴിക്കാനെന്തെങ്കിലും എടുക്കാമെന്ന് പറഞ്ഞു മോളിലേക്കു നടന്നു....
അഖില സംശയത്തോടെ ചോദിച്ചു
"വരുൺ...നീ എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നെ?"
"എന്തായാലും ഞാൻ അവരെ കൊല്ലില്യ അഖിലാ...നീ കാത്തിരുന്നു കണ്ടോ..."
ജോൺ വന്നു അഖിലയുടെ ചോദ്യം ആവർത്തിച്ചു....
വരുൺ പിറകിൽ ഷോകേസിൽ നിരത്തിവെച്ചിരിക്കുന്ന തിളങ്ങുന്ന കാലിക്കുപ്പികളിലേക്കു നോക്കികൊണ്ട് പറഞ്ഞു....
"ഇതുവരെ സുഖിച്ചതു ഈ കുപ്പികൾ കൊണ്ടല്ലേ ഇതുകൊണ്ടു തന്നെ വേദനിച്ചാലേ ഇവനൊക്കെ പഠിക്കു..."
അതിൽ നിന്നും സാമാന്യം വലിപ്പമുള്ള 3 കുപ്പിയെടുത്തു അവൻ അവരുടെ തലക്കെറിഞ്ഞു....
പുതിയ ചങ്ങാതിക്കാണ് ഏറു കാര്യമായി കൊണ്ടത്, 3 ഇനും പ്രതികരിക്കാൻ ബുദ്ധിമുട്ടായിരുന്നു.....വരുൺ പതുക്കെ താഴെയിറങ്ങി...ഒരു കുപ്പിച്ചില്ലെടുത്തു പുതിയ ചങ്ങാതിയുടെ ദേഹത്ത് കൂടെ വരഞ്ഞു....അതു കണ്ടു സ്റ്റീഫൻ എന്തോ പറയുന്നുണ്ടായിരുന്നു....ശ്രദ്ധിച്ചു കേട്ടപ്പോൾ മനസ്സിലായി, "സോറി അഖിലാ,...." മദ്യത്തിന്റെ മന്നപ്പിൽ തലയ്ക്കു അടികൊണ്ടതോണ്ടാണോ അതോ അവളെ അവനു കാണാൻ കഴിയുന്നുണ്ടോ എന്ന് വരുണിനു മനസിലായില്യ....വരുൺ അച്ഛനെ വിളിച്ചു അഡ്രസ് പറഞ്ഞു....എന്നിട്ടു പതുക്കെ സ്റ്റീഫന്റെ അടുത്തു ചെന്നു.. "ഇപ്പൊ അച്ഛൻ വരും അതിനു മുൻപ് നിനക്കും കൂടെ കുറച്ചു സമ്മാനം തരേണ്ടേ" അവന്റെ ദേഹം മുഴുവനും കുത്തിവരഞ്ഞുകൊണ്ട് വരുൺ പറഞ്ഞു....
"ആ ജീവാ... നിന്റെ കാര്യം ഞാൻ മറന്നു,
നിനക്ക് ജീവനുണ്ടല്ലോ അല്ലേ???" അടുത്തു ചെന്നപ്പോളാ മനസിലായെ മറ്റവന്മാർക്കു കൊണ്ട ഏറിന്റെ കുപ്പിച്ചിലൊക്കെ ഭാഗ്യവാനായ അവന്റെ ദേഹത്താ കിട്ടിയേ...
"എനിക്കു നിങ്ങളോടു അധികം ഡയലോഗ് ഒന്നും പറയാനില്ല, ഒരു പെങ്ങളുടെ ജീവിതത്തിനു ഒരു ഏട്ടൻ പകരം ചോദിക്കേണ്ടത് അവളുടെ ജീവിതം നശിപ്പിച്ചവന്റെ ജീവനാ ഞാൻ നിങ്ങളെ കൊല്ലുന്നൊന്നുല്യാ....ഇവിടുന്നു നേരെ ഹോസ്പിറ്റൽ അവിടുന്ന് ബേധമാവുമ്പോ ജയിൽ....okയല്ലേ?"
പോലീസ് വന്നു.....അച്ഛൻ വരുണിന്റെ കരണകുറ്റിക്കു നോക്കി ഒന്നു പൊട്ടിച്ചു....
പെട്ടെന്ന് എന്തോ ഒന്നു ഉടഞ്ഞൊഴുകുന്ന ശബ്ദം കേട്ട് എല്ലാവരും ഉള്ളിലേക്ക് നോക്കി.....മറ്റൊന്നുമായിരുന്നില്യ സ്റ്റീഫന്റെ നെഞ്ചിൻകൂടായിരുന്നു അതു....കുപ്പിയുമായി നിൽക്കുന്ന ജോണിനോട് പോലീസ് അതു ഉപേക്ഷിക്കാനാവശ്യപ്പെട്ടു...അതു താഴെ വെക്കുന്ന ഭാവേന തിരിഞ്ഞു ജീവന്റെയും മൂന്നാമന്റെയും കഴുത്തറുത്തുകൊണ്ട് അവൻ പറഞ്ഞു....
"ഇവന്മാരാ അച്ഛാ എന്നെ നശിപ്പിച്ചേ...ഓരോന്നു ശീലിപ്പിച്ചു ഇത്രേം വലിയ ദുഃഖത്തിൽ കൊണ്ട് ചാടിച്ചിട്ടു ഇവൻ പറയുവാ എല്ലാം അവളുടെ വിധിയാണെന്ന്.
കോളേജിൽ ചേർന്നപ്പോളേ എനിക്കു അഖിലയെ ഇഷ്ടമായിരുന്നു വരുൺ....ഇവൻ പുറകെ നടക്കുന്നെന്നറിഞ്ഞപ്പോ ഞാൻ കരുതി ഇവൻ അവളെ ആത്മാർത്ഥമായാ സ്നേഹിക്കുന്നേ നു......പക്ഷെ ഇവൻ.... ഈ ദുഷ്ടൻ.......എന്റെ മുന്നിൽ വെച്ചു അവളെ കൊലക്കു കൊടുത്തു.....ഇവരൊന്നും ഈ നാടിനു വേണ്ട അച്ഛാ....ഇവിടെ കുറേ കാര്യങ്ങൾ ഉണ്ടച്ചാ....എല്ലാം ആ സ്റ്റോറൂമിലുണ്ട്....അവളെ ആ മരത്തിനരികിൽ കുഴിച്ചിട്ടിട്ടുണ്ട്.... :( "
"വരുൺ എന്നോട് ക്ഷമിക്കടാ ഞാൻ പോവാ....അവളുടെ അടുത്തേക്ക്....നിന്റെ പെങ്ങളുടെ അടുത്തേക്ക്..." കുപ്പിചില്ലുകൊണ്ടു കഴുത്തറുത്തു പിടയുന്ന അവനെ കണ്ടു അഖില വിതുമ്പുന്നുണ്ടായിരുന്നു...
"വരുൺ....അവനെ എനിക്കും ഇഷ്ടമായിരുന്നു.....ഞാൻ ഇനി വരില്യ വരുൺ....നിനക്ക് രക്ഷിക്കാൻ ഇനിയും ഒരുപാടു അനിയതിക്കുട്ടികൾ ഈ നാട്ടിലുണ്ട് അതു ഒരിക്കലും മറക്കരുത്....ജീവിച്ചിരിക്കുമ്പോൾ ഞാൻ സന്തോഷിച്ചിട്ടില്യ.....പക്ഷെ മരിച്ചു കഴിഞ്ഞ ഈ മൂന്നാലു ദിവസം എനിക്കൊരു ഏട്ടനുണ്ടെന്നുള്ള ദൈര്യം...പലപ്പോളും ഞാൻ ജീവനോടെയില്ലയെന്ന കാര്യം ഞാൻ മറന്നുപോവുന്നു വരുൺ....എന്റെ ഏട്ടനായതിനു നന്ദി..."
അവൾ ആ മാഞ്ചോട്ടിലേക്കു മാഞ്ഞു പോയി...
വരുണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജോൺ പറഞ്ഞതനുസരിച്ചു ആ വീട്ടിൽ നിന്നും ഒരുപാടു ലഹരി വസ്തുക്കൾ കണ്ടെടുത്തു....
ജോണിന്റെ ശരീരത്തിലേക്ക് നോക്കിനിന്ന അവനെ അച്ഛൻ ചേർത്തുപിടിച്ചു....
കുറച്ചു മാസങ്ങൾക്കു ശേഷം ഡ്യൂട്ടിയിൽ ജോയിൻ ചെയ്ത വരുൺ മേഘ്‌നയോടു എല്ലാം പറഞ്ഞു...
"മേഘ്ന : വരുൺ...ചുമ്മാ ഓരോ പുളുവടിച്ചാ ഞാൻ പേടിക്കും നു വിചാരിക്കണ്ട.....നീ അന്വേഷിച്ചു കണ്ടുപിടിച്ചിട്ട് എന്തിനാ അഖിലയുടെ പേര് പറയുന്നേ....
അവളൊരു പാവമാരുന്നു, എന്നെ വല്യേ കാര്യുആയിരുന്നു അവൾക്കു....
നിന്നോടെപ്പോളും അവളെ പറ്റി പറയണം വിചാരിക്കും....ഒരു പക്ഷെ പറഞ്ഞിരുന്നേൽ അവൾക്കു ഒരു ഏട്ടനായേനെ അല്ലേടാ?......" (-ശുഭം:)
-സുനിൽ പി നായർ
"ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം..."
ജീവിതത്തിൽ നാം വിശ്വസിക്കുന്നതും വിശ്വസിക്കാത്തതുമായ പല സത്യങ്ങളുമുണ്ട്, അതിൽ മിക്കതും നമുക്ക് ഉണ്ടെന്നോ ഇല്ലയെന്നോ തെളിയിക്കാൻ കഴിയില്യതാനും. ഞാൻ പ്രേതത്തിൽ വിശ്വസിക്കുന്നില്യ, പക്ഷെ അതില്യ എന്ന് മറ്റുള്ളവരോട് തെളിയിക്കാൻ എനിക്ക് കഴിയില്യ., എന്തെന്നാൽ മനുഷ്യന്റെ അറിവുകൾ തികച്ചും പരിമിതമാണെന്ന സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു........
വരുണിനെ പോലെ നല്ല ചെറുപ്പക്കാരെയാണ് ഈ നാടിനാവശ്യം, അങ്ങനെയുള്ള കുറച്ചുപേരെങ്കിലും നമ്മുടെ ഈ തലമുറയിലുണ്ടാവട്ടെ എന്ന ആഗ്രഹത്തോടെ ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.
(Indian cyber crime soars 350% in 3 years
With Internet usage soaring in India, so is cyber crime, but India’s laws do not appear to be adequate to tackle the surge. In the three years up to 2013, registered cases of cyber crime were up 350%, from 966 to 4,356, according to statistics from the National Crime Records Bureau (NCRB).)
Sorce:
ഇന്നു നടന്നു വരുന്ന കുറ്റകൃത്യങ്ങളിൽ സ്ത്രീകൾക്ക് സംഭവിക്കുന്ന അക്രമങ്ങൾ...
അതിൽ മുഖ്യ പങ്കു സ്ത്രീകൾക്ക് തന്നെയാണെന്ന് മനസിലാക്കൂ.
കോളേജിൽ പഠിക്കുന്ന കൊച്ചനുജത്തിമാരോട്: നിങ്ങൾക്ക് എല്ലാം ചിന്തിക്കാനുള്ള കഴിവുണ്ട്, ആരോട് സംസാരിക്കുമ്പോളും ഇടപഴകുമ്പോളും മനസ്സിലാക്കൂ നിങ്ങളോടു ആത്മാർത്ഥ സ്നേഹമുള്ള ആളാണെങ്കിൽ അന്തസ് വിട്ട ഒരു കാര്യത്തിനും നിങ്ങളെ നിർബന്ധിക്കില്യ, ഈ കഥയിലെ കഥാപാത്രമായ നമ്മുടെ സഹോദരി അഖില തികച്ചും നിരപരാധിയാണ്, അങ്ങനെയൊരു കഥാപാത്രത്തെ ഞാൻ സൃഷ്ടിച്ചത് തെറ്റു ചെയ്യാത്തവരും സൂക്ഷിച്ചിരിക്കുവാൻ എനിക്കു ആഗ്രഹമുള്ളതു കൊണ്ടാണ്. എല്ലാവർക്കും നല്ലതു വരട്ടെ.
ഈ കഥയിൽ ഞാൻ എന്തെങ്കിലും തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു
സമയം രാത്രി 10:00
മണി അവൻ ടെറസിൽ അവന്റെ പ്രണയിനിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു, അവൾ പിണക്കത്തിലാ "കൂട്ടുകാരുമൊത്തു നീ ഇരിക്കുമ്പോൾ എന്നെ പറ്റി തീരെ ഓർകുന്നില്ലയെന്നാ അവളുടെ പരാതി" ഒന്നരമണിക്കൂറോളം അവളെ സോപ്പിടേണ്ടി വന്നു പിണക്കം മാറ്റാൻ, മനഃപൂർവമായിരുന്നില്യ ചെറുപ്പം മുതലേ ഉള്ള കൂട്ടുകാരല്ലേ സിനിമ കാണാനായി നിർബന്ധിച്ചതോണ്ടാ വൈകീട്ടത്തെ ഷോവിനു പോയേ അതും ഒരു പ്രേത-സിനിമ (I really hate it). അവൾ പരാതി തുടർന്നു "varun എന്തിനാ എപ്പോളും അവരുടെ നിർബന്ധത്തിനു വഴങ്ങുന്നേ? എന്നെങ്കിലും ഒന്ന് എതിർത്തൂടെ? ഇന്ന് അവർ സിനിമ കാണാൻ വിളിച്ചു, തെറ്റില്യ, പക്ഷെ എപ്പോളും ഈ രാത്രിയിൽ അലഞ്ഞുതിരിയുന്നതു അത്ര നല്ലതൊന്ന്വല്ല, അവരു നന്നല്ല എന്ന് എത്ര പറഞ്ഞാലും നീ സമ്മതിക്കില്യാല്ലോ........" അവൻ കുറച്ചു ദേഷ്യത്തോടെ "എന്റെ കൂട്ടുകാരെ പറ്റി എനിക്കറിയാം ചെറുതിലേ കാണുന്നതാ ഞാൻ അവരെ, അവരെ പറ്റി നീ പറഞ്ഞുതരേണമെന്നില്യ" നീ പോയി കിടന്നുറങ്ങു നാളെ കോളേജിൽ പോവേണ്ടതല്ലേ?. അവൻ പറഞ്ഞുനിർത്തുമ്പോളേക്കും അവൾ ഫോൺ കട്ട് ചെയ്‌തു. അവനു നല്ല വിഷമമായി..... കുറച്ചുനേരം ടെറസിന്റെ തിണ്ടിനു മുകളിൽ ഇരുന്നു താഴോട്ട് നോക്കികൊണ്ട് എന്തെല്ലാമോ ഓർത്തു. പെട്ടെന്നൊരു ഫോൺ കാൾ അവളായിരിക്കും എന്ന് കരുതി ഫോൺ എടുത്തു നോക്കിയപ്പോൾ 'അമ്മ വിളിക്കുന്നു. വേഗം എടുത്തു, എന്താമ്മാ.....? എവിടാടാ ചെക്കാ? മണി 12:00 അടിച്ചു ഇത്രേം നേരം മോളിൽ എന്തെടുക്കുവാ? കണ്ണാ അച്ഛനിപ്പോ വരും വേഗം താഴോട്ട് വാ ഇപ്പൊ ഫോൺ വിളിച്ചു വെച്ചേ ഉള്ളു. "ശെരി അമ്മാ ധാ വരുന്നൂ..." ഒന്നിന് പകരം രണ്ടു കോണിപ്പടി ഇറങ്ങിക്കൊണ്ടു അവൻ താഴോട്ടോടി. 'അമ്മ അവന്റെ വിയർത്തൊഴുകുന്ന മണ്ടക്കിട്ടു ഒരു ചൊട്ടു കൊടുത്തു. അധികം താമസിയാതെ അച്ഛൻ എത്തി സോഫയിൽ ഇരിക്കുന്ന അവനെ കണ്ടു ചോദിച്ചു "എന്താടാ ഉറങ്ങാറായില്യേ?" ഇല്ല്യച്ഛാ ഉറക്കം വർണില്യാ... "എങ്ങനെ വരും??? കണ്ട പ്രേതത്തിന്റെയും പിശാചിന്റെയും സിനിമ കണ്ടോണ്ടു നടക്കുവല്ലേ" 'എടാ ചെക്കാ ചത്തവരൊക്കെ വന്നു സംസാരിക്കുവാണേൽ ഞങ്ങള് പോലീസ് കാര് ഇങ്ങനെ രാവും പകലും കഷ്ടപ്പെടണോ...... ?' നീ വല്ലതും കഴിച്ചതാണോ ഇല്ലേൽ വല്ലതും കഴിച്ചു ഹനുമാൻ മന്ത്രം ജപിച്ചു കിടന്നുറങ്ങാൻ നോക്ക്.... അവൻ റൂമിലേക്ക് പോയി ലൈറ്റ് ഓഫ് ചെയ്‌തു നാമം ജപിച്ചു കിടന്നു സമയം 1:00. നിദ്രാദേവി കടാക്ഷിക്കും മുന്നേ തന്നെ അവൻ ഞെട്ടി ഒന്ന് എഴുന്നേറ്റു.... ജനലിൽ ആരെങ്കിലും തട്ടിയോ അതോ എനിക്ക് തോന്നിയതാണോ-അവൻ എഴുന്നേറ്റു വിറയ്ക്കുന്ന കൈകൾ നീട്ടി ആ ജനലിനരികിലേയ്ക്ക് നീങ്ങി....പഴുതു തുറന്നു നോക്കിയതും രണ്ടു തിളങ്ങുന്ന കണ്ണുകൾ അവൻ ഒരു ഞെട്ടലോടെ സൂക്ഷിച്ചു നോക്കി മ്യാാാാവൂ...... ഒരു വലിയ കാടൻപൂച്ച.
ജനൽ അമർത്തി തുറന്നു പൂച്ചയെ വീഴ്ത്തികൊണ്ടു അവൻ ആ ജന്തുവിനെ നോക്കി പ്രാകികൊണ്ട് പറഞ്ഞു "ദ്രോഹീ....നിനക്ക് പേടിപ്പിച്ചു കളിക്കാൻ വേറെ ആരേം കിട്ടിയില്ലേ....???"
മറുപടിയെന്നോണം ദയനീയമായി ഒന്ന് കരഞ്ഞുകൊണ്ട് അവൻ ഇരുട്ടിലേക്കു തിരിഞ്ഞോടി.
അവന്റെ ഉറക്കം പൂർണമായും കെടുത്തികൊണ്ടായിരുന്നു ആ വിദ്വാൻ പൊയ്‌കളഞ്ഞത്. അവൻ ടേബിൾനെ ലക്ഷ്യമാക്കി നടന്നു വെള്ളം കുടിക്കാനായിരുന്നു ഉദ്ധ്യേശം. NO രക്ഷ വെള്ളം തീർന്നിരിക്കുന്നു. അവൻ റൂമിനു പുറത്തിറങ്ങി ഫ്രിഡ്ജ് തുറന്നതും അതിനുള്ളിലുള്ള കറിപാത്രങ്ങൾ തട്ടിമറിഞ്ഞു #%%%#$& Avan കാതു പൊത്തി എന്നിട്ടു പതുക്കെ എല്ലാം യഥാസ്ഥാനത്തുവെച്ചു. വെള്ളം മതിയാവുന്നോളം കുടിച്ച ശേഷം റൂമിലേക്ക് പോകുമ്പോൾ മറ്റേ റൂമിൽ നിന്ന് 'അമ്മയുടെ ശബ്ദം:-
"എന്താടാ കണ്ണാ നീ എല്ലാം പൊളിച്ചിടുവോ??"
ഇല്യാമ്മാ ഞാൻ വെള്ളം കുടിക്ക്യാർന്നു....
പോയി കിടന്നുറങ്ങടാ കഴുതേ മണി 3 ആയി.
ഒന്നും മിണ്ടാതെ അവൻ റൂമിലേക്ക് പോയി.
അവളിപ്പോ ഉറങ്ങിട്ടുണ്ടാവുമോ?
വെറുതെ അവളെ പിണക്കി.
അവൾക്കെന്നെ ജീവനാ....
ഇഷ്ടമുള്ളൊണ്ടല്ലേ എന്നോടിങ്ങനെയൊക്കെ പറഞ്ഞേ......
നാളെ തന്നെ അവളോട് സോറി പറയണം,
അവൻ ഉറങ്ങിയില്യ അവളുമായുള്ള ഓർമകൾ തഴുകി നേരം വെളുപ്പിച്ചു.
'അമ്മ ചായ കൊണ്ടുവന്നുകൊണ്ടു പറഞ്ഞു
"ആഹാ കണ്ണനിന്നു നേരത്തെ എണീറ്റുവോ? അച്ഛൻ ഇതൊന്നു കാണണം ഒരുപാട് സന്തോഷാവുട്ടോ
"അവൻ അമ്മയുടെ സന്തോഷത്തിന്റെ അളവ് കൂട്ടാൻ തീരുമാനിച്ചു. "ഇനി മുതൽ ഞാൻ നേരത്തെ എണീക്കാൻ തീരുമാനിച്ചു അമ്മേ....
"അതുകേട്ടു ആശ്ചര്യത്തോടെ വന്ന അച്ഛൻ,
"എടാ മോനേ നിന്റെ തലക്കിട്ടു ആരേലും തല്ലിയോ? അതോ ഞങ്ങളെ ഐസ് വെക്കാനാണോ ഉദ്ധ്യേശം?"
"അല്ലച്ഛാ ഞാൻ കാര്യമായിട്ട് പറഞ്ഞതാ"
"മോനേ നിന്നെ ഞങ്ങൾക്ക് വിശ്വാസമാ പക്ഷെ ഇപ്പോളത്തെ ചെറുപ്പക്കാരെയാ പേടി ഇന്നലെ തന്നെ തല പുകയ്ക്കുന്നൊരു കേസ് വന്നിട്ടുണ്ട് സ്റ്റേഷനിൽ"
നിങ്ങൾ തെറ്റു ചെയ്യണമെന്നില്യ പക്ഷെ നിങ്ങളുടെ കൂടെയുള്ളവരെ സൂക്ഷിക്കണം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്."
"എന്റച്ഛാാ ഞാൻ ചെറിയ കുട്ടിയാണോ എനിക്കറിഞ്ഞൂടെ ഇതൊക്കെ അതുമല്ല അച്ഛനറിഞ്ഞൂടെ എന്റെ കൂട്ടുകാരെ?"
"അറിയാം എല്ലാരേം അറിയാം പക്ഷെ ഞങ്ങടെ മോന്റെ അത്ര മറ്റുള്ളോരെ അറിയൂല്ല ലോ"
"അച്ഛൻ പേടിക്കണ്ട ഞാൻ സൂക്ഷിച്ചോളാം"
വണ്ടിയിൽ കേറുന്നതിനു തൊട്ടുമുൻപായി അച്ഛൻ
"ഡാ നാളെയാ ഫിസിക്കൽ ടെസ്റ്റ് ഓർമയില്യേ?"
ഉണ്ടച്ചാ...
അവൻ കുളിച്ചു ഭക്ഷണം കഴിചിറങ്ങി കോളേജിന്റെ വഴിയിൽ അവൾക്കായി കാത്തുനിന്
അച്ഛന്റെ സ്കൂട്ടറിന്റെ പുറകിൽ നിന്നും ഇറങ്ങി പതുക്കെ നടന്നു വരുകയായിരുന്നു അവൾ, അവളുടെ അച്ഛനു എന്നെ വല്യ കാര്യമാ, ഒരുപക്ഷെ മേലുദ്യോഗസ്ഥനായ SI വിജയൻ സർ(എന്റെ അച്ഛൻ) നോടുള്ള അടുപ്പം കൊണ്ടാവും. അദ്ദേഹം വണ്ടി തിരിച്ചതും ഞാൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു
"എന്താണ് മാഡം പിണങ്ങിയോ?"
അവൾ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു...
"അതേയ്.....നാളെ എനിക്ക് ഫിസിക്കലാ പ്രാർത്ഥിക്കുവോ?"
"ഇല്ല്യ, പ്രാർത്ഥിക്കില്ല നീയൊന്നും പോലീസ് ആയിട്ട് ഒരു കാര്യുല്ല്യ വെറുതെ ഗവണ്മെന്റ് ന്റെ കാശ് കളയാൻ."
"ആഹാ...!!!!!? ഒന്ന് പതുക്കെ പറ പെണ്ണേ നാട്ടുകാര് കേൾക്കും, പിണക്കം മാറാൻ ഞാനെന്താ ചെയ്യേണ്ടേ പറയൂ ഞാൻ എന്തിനും തയ്യാറാ...."
"എന്തിനും തയ്യാറാണോ?"
"എന്താ സംശയം?"
"എങ്കിൽ ഞാൻ പറയുന്നത് കേൾക്കുവോ?
"ഉറപ്പായും കേൾക്കാം"
"എങ്കിൽ നീ ജോബിൽ ജോയിൻ ചെയ്യുന്നവരെ എന്നെ കാണുകയോ സംസാരിക്കുവോ ചെയ്യരുത്, എന്റെ പ്രാർത്ഥന എപ്പോളും നിന്നോടൊപ്പമുണ്ടാവും, നീ എതിർത്തൊന്നും പറയരുത് പ്ളീസ്"
അവന് എതിർക്കാൻ കഴിയില്യല്ലോ വാക്കു കൊടുത്തു പോയില്യേ
"ശെരി"........

"ഡാ നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ നമ്മുടെ നല്ലതിനാ പറയുന്നേ, നീ വർക്കിൽ ശ്രദ്ധിക്കു ഡാ.... നീ ആ ജോലിക്കു വേണ്ടി ഒരുപാടു മാറേണ്ടിയിരിക്കുന്നു അതോണ്ടാ ഞാൻ പറേണെ"
"ശെരി മോളെ, എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞു ഒരു പുതിയ ആളായി ഞാൻ വരും, അതുവരെ നീയും എന്നെ ഓർത്തു വിഷമിക്കരുത്"
"ഞാൻ വിഷമിക്കില്യ ഡാ, നീ ജയിച്ചു വരും, എനിക്ക് നിന്നെ വിശ്വാസമാ Love you ഡാ....... "
"Love you too"
പിന്നൊന്നും പറയാൻ നിൽക്കാതെ അവൻ തിരിഞ്ഞു നടന്നു. അവൾ അവനെ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പക്ഷെ അവൻ നോക്കിയില്യ, വാക്കു കൊടുത്തത് അവനല്ലേ, അത് കാക്കണമെന്നു അവൻ ചിന്തിച്ചു. എന്തെന്നില്യാത്ത ഒരു വാശി അവനിൽ ജനിച്ചു.
ആ ദിവസം എങ്ങനെ പോയതെന്നവനറിഞ്ഞില്ല്യ, ഏതെല്ലാമോ പുസ്തകങ്ങൾ അവൻ വായിച്ചു?
രാത്രി നന്നായി ഉറങ്ങി കാലത്തു നേരത്തെ ഉണർന്നു അമ്പലത്തിൽ പോയി.
(അല്ലെങ്കിലും പരീക്ഷകൾ വരുമ്പോളാണല്ലോ ദൈവങ്ങളോട് സ്നേഹവും ഭക്തിയും കൂടുക.)
തൊഴുത് വലംവെച്ചു പുറത്തിറങ്ങുമ്പോൾ അവൻ കണ്ട കാഴ്ച്ച വളരെ വ്യത്യസ്ഥമായിരുന്നു......
അവൻ മുന്നോട്ടു നടന്നു, ഒരു കൊച്ചുപെൺകുട്ടി അവനെ തന്നെ നോക്കി ഇരിക്കുന്നു, അവളുടെ മുന്നിൽ ഒരു കൊച്ചു പാത്രമുണ്ട് അതിൽ നിറയെ ചില്ലറയും, അവളുടെ അടുത്തേക്ക് ചെല്ലുംതോറും അവളുടെ മുഖത്തെ പ്രകാശം കൂടികൂടിവന്നു, ഇതുപോലൊരു വാവ വീട്ടിലുണ്ടെങ്കിൽ എന്ന് അവൻ അതിനു മുൻപും ഒരുപാടു ചിന്തിച്ചിട്ടുണ്ട്, അവൻ അവളുടെ അടുത്തെത്തി,"എന്താ മോളുടെ പേര് ?"അവൾ ഒന്നും മിണ്ടിയില്യ "എന്തേ ഒന്നും മിണ്ടാത്തേ"പെട്ടെന്ന് അടുത്തെവിടെനിന്നോ വയസ്സായ ഒരു സ്ത്രീ വന്നു.എന്താ സാറേ?....ഏയ് ഒന്നൂല്യ ഞാൻ ഇവളോട് പേര് ചോദിച്ചതാ....
അത് മിണ്ടില്യ സാറേ... അതിനു സംസാരിക്കാൻ കഴിയില്യ. അതുകേട്ടതും ആകെ വിഷമിച്ചുകൊണ്ടു "നിങ്ങൾക്ക് എവിടുന്നാ ഇവളെ കിട്ടിയേ"
"ഒരുനാൾ തിരക്കിനിടയിൽ നിന്നു എങ്ങനെയോ ഇവിടെ വന്നു പെട്ടതാ, കണ്ടാലറിഞ്ഞൂടേ ഏതോ നല്ല വീട്ടിലെ കുട്ടിയാ, എനിക്ക് 75 വയസാ സാറേ മക്കൾ വലിച്ചെറിഞ്ഞു പോയിട്ട് 10 വർഷമായി, എനിക്കിവളെ നോക്കാൻ വേറെ വഴിയൊന്നൂല്യ,"പെട്ടെന്ന് ഇപ്പോൾ വരാമെന്നു പറഞ്ഞു അവൻ അടുത്ത ചായകടയിലും ക്ഷേത്ര കൗണ്ടർ ലും ആ സ്ത്രീയെ പറ്റി അന്വേഷിച്ചു, അവർ പറഞ്ഞത് സത്യമാണ്...."പാവം കുട്ടി, അവൾക്കും ആ അമ്മയ്ക്കും വേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും??? ഈശ്വരാ എന്തെങ്കിലും വഴി കാണിച്ചു തരൂ... :( , പണം എത്ര കൊടുത്തിട്ടും കാര്യമില്യ....എന്ത് ചെയ്യും?" ഇന്നിനി സമയമില്യ... അവൻ അവരുടെ അടുത്തേക്ക് പോയി. അമ്മേ...അവർ അവനെ നന്നായൊന്നു നോക്കി,അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..."പറയു മോനേ "
"'അമ്മ വിഷമിക്കണ്ട ട്ടോ അമ്മ ഇവിടെ തന്നെ ഉണ്ടാവണം എന്റെ അച്ഛൻ പോലീസ് ആ ഞാൻ അച്ഛനോട് പറഞ്ഞു എന്തെങ്കിലും വഴിയുണ്ടാക്കാം ഞാൻ അടുത്ത ആഴ്ച്ച വരും, അതിനുള്ളിൽ അച്ഛനെന്തെങ്കിലും ശെരിയാക്കാതിരിക്കില്യ, ഇതു ഇരിക്കട്ടെ...." കയ്യിലുണ്ടായിരുന്ന 1000 രൂപ അവർക്കു കൊടുത്തിട്ടു അവൻ നടന്നകന്നു...
"അമ്മേ........""എന്താ കണ്ണാ ഇത്രേം നേരം?, ഇതാ എനിക്കിഷ്ട്ടമില്യാത്തെ ട്ടോ, നിനക്കിന്നു ടെസ്റ്റ് നു പോണ്ടേ?" "ഉം പോണം, അമ്മേ......""ഇനിയെന്താ തെളിച്ചു പറ മൂളാതെ.""എനിക്ക് പോവാൻ പൈസ ഇല്ല്യ, ഒരു 1000 രൂപ തരുവോ?""അച്ഛൻ തന്ന പൈസ എവിടെ?""അത് ഞാൻ....പിന്നെ പറയാം അമ്മേ ഇപ്പോൾ സമയമില്യ, തിരിച്ചുവന്നിട്ടു പറയാം..അച്ഛനോടു ഇപ്പോൾ ഒന്നും പറയണ്ട ഞാൻ വന്നിട്ട് സംസാരിച്ചോളാം."
പൈസ വാങ്ങി അമ്മയുടെ കാലു പുടിച്ചു അവൻ ഇറങ്ങി.
ഫിസിക്കൽ ടെസ്റ്റ് പാസ്സ് ആയി അടുത്ത ദിവസം രാത്രി തിരിച്ചെത്തിയതും അവൻ അച്ഛനോട് എല്ലാം പറഞ്ഞു.അച്ഛൻ വളരെ സന്തോഷത്തോടെ പറഞ്ഞു"ഇപ്പോളാടാ നിന്റെ ഉള്ളിൽ ഒരു പോലീസ് കാരനെ എനിക്ക് കാണാൻ കഴിയുന്നേ, ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നീ ഇതുവരെ നോക്കികണ്ടിരുന്ന രീതി വളരെ അശ്രദ്ധയോടെയായിരുന്നു, ഇപ്പോൾ നിന്റെ പെരുമാറ്റത്തിൽ ഞാനറിയുന്നു നിന്റെ മാറ്റം." അവനെ കെട്ടിപിടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.,
"ശെരി ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക് അവരുടെ കാര്യത്തിൽ ടെൻഷൻ വേണ്ട, ഞാൻ എന്തെങ്കിലും പറ്റുവോ നോക്കട്ടെ"
സന്തോഷത്തോടെ അവൻ റൂമിലേയ്ക്ക് പോയി. നല്ല ക്ഷീണം ഉണ്ട്. മേലാകെ വേദനിക്കുന്നു. ടൈഗർ ബാം എടുത്തു നല്ലോണം പുരട്ടി കിടക്കയിലേയ്ക്ക് തല കുത്തിമറിഞ്ഞു.
ഫോൺ എടുത്തു നോക്കിയപ്പോൾ 30+ മിസ്സ്ഡ് കാൾ ആരായിരിക്കും????
ഈശ്വരാ ഇവന്മാരായിരുന്നോ? ഞാൻ പെട്ടു.... കൂട്ടുകാരോട് ഒന്നും പറയാതെയായിരുന്നു ഫിസിക്കൽ ടെസ്റ്റ്. കിട്ടിയിട്ട് പറയുന്നതല്ലേ അതിന്റെ ഒരു ത്രിൽ!? അവന്മാര് അറിഞ്ഞുകാണും അല്ലേലും ഈ നാട്ടുകാര് മഹാസാധനങ്ങളാ ഏതേലും ഒന്നിന്റെ ചെവിയിലെത്തിയാ മതി ലോ...പിറുപിറുക്കിക്കൊണ്ടു അവൻ കിടന്നു. ദേഹം ആസകലം ഇളകിയതുകൊണ്ടാവണം അവൻ ഒരു അനക്കവുമില്യാതെ സുഖമായി ഉറങ്ങി....കാലത്തു എഴുന്നേറ്റതും ഓടിപോയി പല്ലു തേച്ചു കുളിച്ചു ഭക്ഷണം കഴിച്ച് അവൻ സ്ഥിരം സ്ഥലമായ ആല്മരച്ചോട്ടിലേയ്ക്ക് പോയി. അതികം താമസിയാതെ തന്നെ കൂട്ടാളികളെത്തി. (3 പേർ- ജീവൻ, സ്റ്റീഫൻ, ജോൺ) ജീവൻ ആക്കിയ ഒരു ചിരിയോടെ
"എന്താ സാറേ വല്ല തെളിവെടുപ്പുമായി ബന്ധപെട്ടാണോ വരവ്?"അപ്പോളേക്കും സ്റ്റീഫൻ "തെളിവെടുപ്പോ? ഇവനോ? ഒന്ന് നിർത്തെടാ ഇവനൊക്കെ പോലീസ് ആയി കുറേ ഉണ്ടാക്കും"ഇതു കേട്ട ജോൺ "വിടടാ പങ്കാളി മതി അവനെ കളിയാക്കിയത് നമ്മുടെ ടീം ലെ ജിമ്മനല്ലേ ഇവൻ പിന്നെ കുറച്ചു ലോലനാണെന്നല്ലേ ഉള്ളു അത് പോലീസിൽ ചേർന്ന് കഴിയുമ്പോ മാറിക്കോളും"
ജീവൻ അടുത്ത് വന്നപ്പോൾ ഒരു വല്ലാത്ത ദുർഗന്ധം അവനു അനുഭവപെട്ടു."എന്താടാ ഒരു നാറ്റം ?"
"പല്ലു തേക്കാത്തതോണ്ടാവും" ജോൺ പറഞ്ഞു.
"ടാ നിന്നോടാ ചോദിച്ചേ???"
"നിനക്കിപ്പോ എന്നതാ വേണ്ടേ?ഇതു നല്ല കഞ്ചാവിന്റെ മണമാ നീ പോയി കേസ് കൊടുക്ക്. ഹല്ല പിന്നെ, ഫിസിക്കൽ നു പോയേ ഉള്ളു അവന്റെയൊരു അന്വേഷണം "ജോൺ ജീവന്റെ തോളിൽ തട്ടികൊണ്ടു പറഞ്ഞു,"വേണ്ടടാ എന്തിനാ വഴക്കിടുന്നേ? അവൻ ഇത്രേം കാലം നമ്മുടെ കൂടെ ഉള്ളതല്ലേ? അവൻ സ്നേഹം കൊണ്ട് ചോതിച്ചതാ വിട്ടുകള."
ഇതു കേട്ട വരുൺ സംശയത്തോടെ,
"ജോൺ... അപ്പൊ നിങ്ങൾ എല്ലാരും......???"
അവൻ മുന്നോട്ടു നടന്നു, ഒരു കൊച്ചുപെൺകുട്ടി അവനെ തന്നെ നോക്കി ഇരിക്കുന്നു, അവളുടെ മുന്നിൽ ഒരു കൊച്ചു പാത്രമുണ്ട് അതിൽ നിറയെ ചില്ലറയും, അവളുടെ അടുത്തേക്ക് ചെല്ലുംതോറും അവളുടെ മുഖത്തെ പ്രകാശം കൂടികൂടിവന്നു, ഇതുപോലൊരു വാവ വീട്ടിലുണ്ടെങ്കിൽ എന്ന് അവൻ അതിനു മുൻപും ഒരുപാടു ചിന്തിച്ചിട്ടുണ്ട്, അവൻ അവളുടെ അടുത്തെത്തി,
"എന്താ മോളുടെ പേര് ?"
അവൾ ഒന്നും മിണ്ടിയില്യ
"എന്തേ ഒന്നും മിണ്ടാത്തേ"
പെട്ടെന്ന് അടുത്തെവിടെനിന്നോ വയസ്സായ ഒരു സ്ത്രീ വന്നു.
എന്താ സാറേ?....
ഏയ് ഒന്നൂല്യ ഞാൻ ഇവളോട് പേര് ചോദിച്ചതാ....
അത് മിണ്ടില്യ സാറേ...
അതിനു സംസാരിക്കാൻ കഴിയില്യ.
അതുകേട്ടതും ആകെ വിഷമിച്ചുകൊണ്ടു
"നിങ്ങൾക്ക് എവിടുന്നാ ഇവളെ കിട്ടിയേ"
"ഒരുനാൾ തിരക്കിനിടയിൽ നിന്നു എങ്ങനെയോ ഇവിടെ വന്നു പെട്ടതാ, കണ്ടാലറിഞ്ഞൂടേ ഏതോ നല്ല വീട്ടിലെ കുട്ടിയാ, എനിക്ക് 75 വയസാ സാറേ മക്കൾ വലിച്ചെറിഞ്ഞു പോയിട്ട് 10 വർഷമായി, എനിക്കിവളെ നോക്കാൻ വേറെ വഴിയൊന്നൂല്യ,"
പെട്ടെന്ന് ഇപ്പോൾ വരാമെന്നു പറഞ്ഞു അവൻ അടുത്ത ചായകടയിലും ക്ഷേത്ര കൗണ്ടർ ലും ആ സ്ത്രീയെ പറ്റി അന്വേഷിച്ചു, അവർ പറഞ്ഞത് സത്യമാണ്...."പാവം കുട്ടി, അവൾക്കും ആ അമ്മയ്ക്കും വേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും??? ഈശ്വരാ എന്തെങ്കിലും വഴി കാണിച്ചു തരൂ... :( , പണം എത്ര കൊടുത്തിട്ടും കാര്യമില്യ....എന്ത് ചെയ്യും?" ഇന്നിനി സമയമില്യ... അവൻ അവരുടെ അടുത്തേക്ക് പോയി.
അമ്മേ...
അവർ അവനെ നന്നായൊന്നു നോക്കി,
അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു...
"പറയു മോനേ "
"'അമ്മ വിഷമിക്കണ്ട ട്ടോ അമ്മ ഇവിടെ തന്നെ ഉണ്ടാവണം എന്റെ അച്ഛൻ പോലീസ് ആ ഞാൻ അച്ഛനോട് പറഞ്ഞു എന്തെങ്കിലും വഴിയുണ്ടാക്കാം ഞാൻ അടുത്ത ആഴ്ച്ച വരും, അതിനുള്ളിൽ അച്ഛനെന്തെങ്കിലും ശെരിയാക്കാതിരിക്കില്യ, ഇതു ഇരിക്കട്ടെ...." കയ്യിലുണ്ടായിരുന്ന 1000 രൂപ അവർക്കു കൊടുത്തിട്ടു അവൻ നടന്നകന്നു...
"അമ്മേ........"
"എന്താ കണ്ണാ ഇത്രേം നേരം?, ഇതാ എനിക്കിഷ്ട്ടമില്യാത്തെ ട്ടോ, നിനക്കിന്നു ടെസ്റ്റ് നു പോണ്ടേ?"
"ഉം പോണം, അമ്മേ......"
"ഇനിയെന്താ തെളിച്ചു പറ മൂളാതെ."
"എനിക്ക് പോവാൻ പൈസ ഇല്ല്യ, ഒരു 1000 രൂപ തരുവോ?"
"അച്ഛൻ തന്ന പൈസ എവിടെ?"
"അത് ഞാൻ....പിന്നെ പറയാം അമ്മേ ഇപ്പോൾ സമയമില്യ, തിരിച്ചുവന്നിട്ടു പറയാം..അച്ഛനോടു ഇപ്പോൾ ഒന്നും പറയണ്ട ഞാൻ വന്നിട്ട് സംസാരിച്ചോളാം."
പൈസ വാങ്ങി അമ്മയുടെ കാലു പുടിച്ചു അവൻ ഇറങ്ങി.
ഫിസിക്കൽ ടെസ്റ്റ് പാസ്സ് ആയി അടുത്ത ദിവസം രാത്രി തിരിച്ചെത്തിയതും അവൻ അച്ഛനോട് എല്ലാം പറഞ്ഞു.
അച്ഛൻ വളരെ സന്തോഷത്തോടെ പറഞ്ഞു
"ഇപ്പോളാടാ നിന്റെ ഉള്ളിൽ ഒരു പോലീസ് കാരനെ എനിക്ക് കാണാൻ കഴിയുന്നേ, ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നീ ഇതുവരെ നോക്കികണ്ടിരുന്ന രീതി വളരെ അശ്രദ്ധയോടെയായിരുന്നു, ഇപ്പോൾ നിന്റെ പെരുമാറ്റത്തിൽ ഞാനറിയുന്നു നിന്റെ മാറ്റം." അവനെ കെട്ടിപിടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.,
"ശെരി ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക് അവരുടെ കാര്യത്തിൽ ടെൻഷൻ വേണ്ട, ഞാൻ എന്തെങ്കിലും പറ്റുവോ നോക്കട്ടെ"
സന്തോഷത്തോടെ അവൻ റൂമിലേയ്ക്ക് പോയി. നല്ല ക്ഷീണം ഉണ്ട്. മേലാകെ വേദനിക്കുന്നു. ടൈഗർ ബാം എടുത്തു നല്ലോണം പുരട്ടി കിടക്കയിലേയ്ക്ക് തല കുത്തിമറിഞ്ഞു.
ഫോൺ എടുത്തു നോക്കിയപ്പോൾ 30+ മിസ്സ്ഡ് കാൾ ആരായിരിക്കും????
ഈശ്വരാ ഇവന്മാരായിരുന്നോ? ഞാൻ പെട്ടു.... കൂട്ടുകാരോട് ഒന്നും പറയാതെയായിരുന്നു ഫിസിക്കൽ ടെസ്റ്റ്. കിട്ടിയിട്ട് പറയുന്നതല്ലേ അതിന്റെ ഒരു ത്രിൽ!? അവന്മാര് അറിഞ്ഞുകാണും അല്ലേലും ഈ നാട്ടുകാര് മഹാസാധനങ്ങളാ ഏതേലും ഒന്നിന്റെ ചെവിയിലെത്തിയാ മതി ലോ...
പിറുപിറുക്കിക്കൊണ്ടു അവൻ കിടന്നു. ദേഹം ആസകലം ഇളകിയതുകൊണ്ടാവണം അവൻ ഒരു അനക്കവുമില്യാതെ സുഖമായി ഉറങ്ങി....
കാലത്തു എഴുന്നേറ്റതും ഓടിപോയി പല്ലു തേച്ചു കുളിച്ചു ഭക്ഷണം കഴിച്ച് അവൻ സ്ഥിരം സ്ഥലമായ ആല്മരച്ചോട്ടിലേയ്ക്ക് പോയി. അതികം താമസിയാതെ തന്നെ കൂട്ടാളികളെത്തി. (3 പേർ- ജീവൻ, സ്റ്റീഫൻ, ജോൺ)
ജീവൻ ആക്കിയ ഒരു ചിരിയോടെ
"എന്താ സാറേ വല്ല തെളിവെടുപ്പുമായി ബന്ധപെട്ടാണോ വരവ്?"
അപ്പോളേക്കും സ്റ്റീഫൻ
"തെളിവെടുപ്പോ? ഇവനോ? ഒന്ന് നിർത്തെടാ ഇവനൊക്കെ പോലീസ് ആയി കുറേ ഉണ്ടാക്കും"
ഇതു കേട്ട ജോൺ
"വിടടാ പങ്കാളി മതി അവനെ കളിയാക്കിയത് നമ്മുടെ ടീം ലെ ജിമ്മനല്ലേ ഇവൻ പിന്നെ കുറച്ചു ലോലനാണെന്നല്ലേ ഉള്ളു അത് പോലീസിൽ ചേർന്ന് കഴിയുമ്പോ മാറിക്കോളും"
ജീവൻ അടുത്ത് വന്നപ്പോൾ ഒരു വല്ലാത്ത ദുർഗന്ധം അവനു അനുഭവപെട്ടു.
"എന്താടാ ഒരു നാറ്റം ?"
"പല്ലു തേക്കാത്തതോണ്ടാവും" ജോൺ പറഞ്ഞു.
"ടാ നിന്നോടാ ചോദിച്ചേ???"
"നിനക്കിപ്പോ എന്നതാ വേണ്ടേ?ഇതു നല്ല കഞ്ചാവിന്റെ മണമാ നീ പോയി കേസ് കൊടുക്ക്. ഹല്ല പിന്നെ, ഫിസിക്കൽ നു പോയേ ഉള്ളു അവന്റെയൊരു അന്വേഷണം "
ജോൺ ജീവന്റെ തോളിൽ തട്ടികൊണ്ടു പറഞ്ഞു,
"വേണ്ടടാ എന്തിനാ വഴക്കിടുന്നേ? അവൻ ഇത്രേം കാലം നമ്മുടെ കൂടെ ഉള്ളതല്ലേ? അവൻ സ്നേഹം കൊണ്ട് ചോതിച്ചതാ വിട്ടുകള."
ഇതു കേട്ട വരുൺ സംശയത്തോടെ,
"ജോൺ... അപ്പൊ നിങ്ങൾ എല്ലാരും......???"സ്റ്റീഫൺ: ഡാ ഞങ്ങൾക്ക് ഇതൊക്കെ ശീലമാ പത്താംക്ലാസിൽ മുറിബീഡിയിൽ തുടങ്ങീതാ, ഇനിയിപ്പോ നിനക്ക് ഇഷ്ടമാവുന്നില്യെങ്കിൽ നീ ഞങ്ങളോട് കൂടണ്ട. ഇല്ല്യാണ്ടെ വലിയും കുടിയും നിർത്തി പുണ്യാളന്മാരാവാനൊന്നും ഞങ്ങൾക്ക് പറ്റില്യ, *ശരി ഡാ നിങ്ങളെ നന്നാക്കാൻ മാത്രം നിങ്ങളുടെ ജീവിതത്തിൽ എനിക്കൊരു വിലയുമില്യല്ലോ, ഗുഡ് ബൈ, ഇനി ഞാൻ ഇല്ല്യ നിങ്ങളുടെ കൂടെ."
"അല്ലേലും നിന്നോടുള്ള സ്നേഹം കൊണ്ടൊന്ന്വല്ല ഡാ ഞങ്ങള് രാവും പകലും നിന്നേം കൂട്ടി തെണ്ടാൻ പോയേ, വഴിയിൽ പോലീസ് കാർ ഉള്ളപ്പോളും അങ്ങനേം ഇങ്ങനേം നീ ഉള്ളപ്പോ സുഖമായിരുന്നു അതോണ്ടാ, പക്ഷെ ഒരു പോലീസ് കാരനെ കൂട്ടുകാരനാക്കാനൊന്നും ഞങ്ങക്ക് മേലാ..... "
"എടാ സ്റ്റീഫാ...... നിന്റെ ഡയലോഗ് നന്നായി പക്ഷെ നിർത്തിക്കോ, പണ്ടൊക്കെ ഇതു കേട്ടത് ചങ്കായി കൂടെ നിക്കുന്നവനാ നു കരുതിയിട്ടാ ഇനി അതുണ്ടാവില്യ, ഇനി മൂന്നിനേം എന്റെ കണ്മുന്നിൽ കാണരുത്."
അവൻ വീട്ടിലേക്കു തിരിച്ചു...
അമ്മ: എന്താ കണ്ണാ പെട്ടെന്ന്?
വരുൺ: ഒന്നൂല്യമ്മാ ഇനി ഈ അലച്ചിലൊന്നും വേണ്ട ശരിയാവില്യ.
അമ്മ: ഉം.
രാത്രിയായി അവൻ ടെറസിനു മുകളിലേക്കു കേറി, അവൾ പറഞ്ഞതെല്ലാം ഒന്നോർത്തു. അവൾ പലതവണ പറഞ്ഞതായിരുന്നു കൂട്ടുകാർ നന്നല്ല നു. അവരോടുള്ള അന്ധമായ വിശ്വാസത്തിൽ ഞാൻ അവൾ പറഞ്ഞതു വിലക്കൊണ്ടില്യ, ഓരോന്നു ഓർത്തു അവൻ ആ പരുക്കനായ നിലത്തു നിലാവും നോക്കി കിടന്നു.
അറിയാതെ അവന്റെ കണ്ണുകൾ മയങ്ങിപ്പോയി......
"വരുൺ.........."
ചീവീടിന്റെയും, താവളയുടെയും കച്ചേരിക്കിടയിൽ ഒരു മധുരമാർന്ന സ്വരത്തിൽ അവൻ ആ വിളി കേട്ടു...
കണ്ണുകൾ പെട്ടെന്ന് തുറക്കാൻ അവനു കഴിഞ്ഞില്യ, പതുക്കെ തുറന്നപ്പോൾ അവന്റെ മുന്നിലായി നിൽക്കുന്നു ഒരു പെൺകുട്ടി.
"നീ ആരാ,? ഇവിടെ എങ്ങനെയെത്തി? എന്റെ പേരെങ്ങനെ അറിയാം? എന്റെ അച്ഛൻ ഇവിടുത്തെ SI യാ അറിയുവോ നിനക്ക്? വേഗം സ്ഥലം വിട്ടോ..... "
"ഞാൻ എങ്ങോട്ടും പോവില്യ വരുൺ....,ഞാൻ ഇവിടെ തന്നെയായിരുന്നു ഒരാഴ്ച്ചയായിട്ട്, അപ്പോളൊന്നും വരുൺ എന്നോട് പോവാൻ പറഞ്ഞില്യല്ലോ???"
"ദേ പെൺകൊച്ചെ... ചുമ്മാ തമാശകളിക്കല്ലേ ഇതിനൊക്കെ വേറെ ആളെ നോക്കിക്കോണം... ഇല്ലങ്കിലേ മണ്ട കാഞ്ഞിരിക്കുവാ അതിനിടയിൽ ആളെ പഴിയെടുക്കാൻ."
"ഞാൻ വരുണിനു ശല്യമൊന്നും ഉണ്ടാക്കിയില്യല്ലോ ഞാൻ ഇവിടുള്ളത് ആരും അറിയില്യ, ഞാൻ നിനക്കൊരു ശല്യവുമുണ്ടാക്കില്യ... എന്നോട് പോവാൻ പറയരുത് പ്ളീസ് വരുൺ..."
പെട്ടെന്നാണ് അമ്മ മുകളിലേക്കു വരുന്നതായി അവനു തോന്നിയത്
"അയ്യോ അമ്മ വരുന്നൂ വേഗം പോയി ഒളിക്കു പ്ളീസ് എന്നെ നാണം കെടുത്തരുത്"
"എന്താടാ ഇവിടെ ബഹളം???"
തിരിഞ്ഞുനോക്കി അവളില്ലയെന്നു ഉറപ്പു വരുത്തി അവൻ പറഞ്ഞു,
"ഞാൻ ചുമ്മാ ഓരോ സിനിമാ ഡയലോഗ് പറയുവായിരുന്നമ്മേ"
"വേഗം വാ അച്ഛൻ വരാറായി കണ്ണാ..
ഞാൻ ഭക്ഷണം വിളമ്പാൻ പോകുവാ ട്ടോ"
"ശെരി അമ്മാ 15 മിനിറ്റ് "
അവൻ ഓടി ചെന്നു അവളെ നോക്കി, അല്പം മാറിനിന്ന അവളോട് അവൻ ചോദിച്ചു, "നീ എവിടുന്നാ വന്നേ? ഇനിയെങ്കിലും പറയൂ? സത്യം പറഞ്ഞാൽ എന്റെ അച്ഛനോട് പറഞ്ഞു നിന്നെ വീട്ടിൽ കൊണ്ടുവിടാൻ ശ്രമിക്കാം ഞാൻ..."
"വരുൺ.... എന്നെ എവിടെയും കൊണ്ടുവിടേണ്ട ഇപ്പോൾ എനിക്കെന്തെങ്കിലും പറയാൻ നീ മാത്രമേ ഉള്ളൂ, നീ പോയി ഭക്ഷണം കഴിക്കൂ. "
"നിന്റെ പേരെങ്കിലും ഒന്ന് പറഞ്ഞൂടെ?"
"ഞാൻ അഖില നിന്റെ ജൂനിയർ ആയിരുന്നു."
"ഞാൻ കണ്ടിട്ടില്യാല്ലോ?
"അതിനു നിനക്ക് നിന്റെ ഫ്രണ്ട്‌സ് ആയിരുന്നല്ലോ എല്ലാം പിന്നെ മേഘ്‌നയും."
"അവളെ എങ്ങനെയാ നിനക്കറിയുന്നേ? എന്താ നിന്റെ ഉദ്ധ്യേശം?"
"നീ ഭക്ഷണം കഴിച്ചിട്ട് വാ... ഞാൻ എല്ലാം പറയാം."
"നീ വല്ലതും കഴിച്ചുവോ?"
"എനിക്ക് വിശപ്പില്യ നീ കഴിച്ചിട്ട് വാ"
"ഉം ശരി, ഇപ്പൊ വരാം"
അവൻ താഴോട്ടു പോയി അച്ഛൻ എത്തിയിരിക്കുന്നു. അവനെ കണ്ടതും അച്ഛൻ പറഞ്ഞു...
"ഡാ മോനേ, ഞാൻ അവരെ നമ്മുടെ ദിവാകരന്റെ വീട്ടിലാക്കി, ആ കൊച്ചിന് അമ്മായില്യാത്തതല്ലേ ഒരു തുണയായിക്കോട്ടെ നു പറഞ്ഞു അവൻ,*
"ആ നന്നായി അച്ഛാ മേഘ്‌ന അവരെ നന്നായി നോക്കും."
"അതു പറയാനുണ്ടോ പാവം കൊച്ചല്ലേ അവൾ, ഡാ വാ ഭക്ഷണം കഴിക്കാം..."
"ഉം"
ഭക്ഷണം കഴിക്കാൻ തുടങ്ങിയതും അച്ഛൻ സ്റ്റേഷനിലെ വിശേഷങ്ങൾ തുടങ്ങി....
"ഡാ മോനേ, ആകെ ടെന്ഷനിലാ നമ്മുടെ സ്റ്റേഷൻ പരിധിയിൽ ഒരു പെൺകൊച്ചു 8 ദിവസമായി മിസ്സിംഗ് ആ, നിങ്ങടെ കോളേജിൽ പഠിച്ചതാ....പേര് അഖില."
പെട്ടെന്ന് ഭക്ഷണം അവന്റെ തലയ്ക്കു കേറി...അമ്മ തലയിൽ തട്ടി വെള്ളം കൊടുത്തു, വെള്ളം മുഴുവൻ കുടിച്ചിട്ട് ഗ്ലാസ് വെച്ചിട്ട്, അവൻ ചോദിച്ചു...
"എത്ര ദിവസം നാ പറഞ്ഞേ?"
"8 എന്താ മോനേ?"
"ഒന്നൂല്യച്ചാ ഞാൻ ചോദിച്ചതാ"
അവൻ വയറു വേദനയെന്നു കള്ളം പറഞ്ഞു ലാപ്ടോപ്പ് എടുത്തു മുകളിൽ പോയി.
"എന്താ വരുൺ...ആകെ ടെന്ഷനിലാണല്ലോ?"
"നിനക്കെന്താ അഖിലാ വല്ല വട്ടാണോ? ഞാൻ അച്ഛനോട് പറയാൻ പോകുവാ നിന്റെ കാര്യം, നിന്റെ വീട്ടിൽ എല്ലാരും നിന്നെ കാണാതെ വിഷമിച്ചിരിക്കുവാവും."
"വരുൺ....എനിക്ക് നീ നല്ലൊരു കൂട്ടുകാരനാ നല്ലൊരു സുഹൃത്ത്, തിരിച്ചും നല്ലൊരു സൗഹൃദം എനിക്ക് തന്നൂടെ വരുൺ??? എനിക്ക് ഈ ഭൂമിയിൽ വിശ്വസിക്കാൻ ഇനി നീ മാത്രമേ ഉള്ളൂ."
"ശെരി പറയൂ ഞാനെന്താ വേണ്ടേ?"
"എന്നെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്യ വരുൺ"
"കണ്ടുപിടിക്കാൻ കഴിയാതിരിക്കാൻ നീയെന്താ പ്രേതമോ"
"അല്ല വരുൺ..... ഞാൻ വെറുമൊരു ആത്മാവാ...."
ഒരു ചിരിയോടെ അവൻ ചോദിച്ചു " എന്തൊക്കെയാടീ നീ പറയുന്നേ?"
"വരുൺ.....ഞാൻ നിനക്ക് ആരാ?"
"നിന്റെ വർത്താനം കേൾക്കുമ്പോ എനിക്ക് നിന്നെ പോലൊരു അനിയത്തിയെ വേണം നു തോന്നുന്നു, അപ്പൊ നീ എന്റെ അനിയത്തിയാ."
"എങ്കിൽ ഈ അനിയത്തിക്ക് ഏട്ടനോട് ഒരു കഥ പറയാനുണ്ട്, കേൾക്കുവോ...?"
അവൾ ടെറസ്ന്റെ ഓരത്തേക്കു നടന്നു,
അവൾ തുടർന്നു....
"വരുൺ..... എനിക്ക് പറയാൻ മാത്രം ബന്ധുക്കളൊന്നുല്യാ, ഞാൻ ഹോസ്റ്റലിൽ ഇരുന്നാ പഠിച്ചിരുന്നത്. അച്ഛനും അമ്മയും ലവ് മാരേജ് ആരുന്നു. അവരു രണ്ടു പേരും ചെറുതിലേ എന്നെ വിട്ടു പോയി. എന്നെ വളർത്തി വലുതാക്കിയത് എന്റെ ചെറിയച്ഛനാ. ആള് വളരെ വൈകിയാ കല്യാണം കഴിച്ചേ, ചെറിയമ്മക്ക് എന്നോട് ഭയങ്കര സ്നേഹമായതോണ്ട് ചെറിയച്ഛൻ എന്നെ ഹോസ്റ്റലിലാക്കി,"
"ചെറിയച്ഛൻ നിന്നെ കാണാൻ വരാറില്യേ?"
"ഇല്ല്യ വരുൺ... മാസം മാസം പൈസ അയക്കും, പാവമാ പക്ഷെ ചെറിയമ്മയെ പേടിയാ."
"അതു വിട് നീ പറ...."
"കോളേജിൽ എനിക്കിത്തിരിയെങ്കിലും മതിപ്പുണ്ടാരുന്നത് നിന്നോടായിരുന്നു ഡാ...."
"എന്നോടോ ഒന്നു പോടീ"
"അല്ലടാ സത്യമാ പറയുന്നേ, ആ കോളേജിൽ നീയൊഴികെ എല്ലാരും ഭയങ്കര ഊളകളാ... പ്രാന്തന്മാർ"
"പ്രാന്തന്മാരുണ്ട് സത്യമാ പക്ഷെ ഇന്നാ ഞാൻ മനസിലാക്കിയേ..."
"നന്നായി പഠിച്ചിരുന്ന ഞാൻ പ്രോജക്ടിന്റെ ഹെല്പിന് വേണ്ടിയും ഗ്രൂപ് ഡിസ്കഷനു വേണ്ടിയുമാ എന്റെ ഫോണിൽ നെറ്റ് കേറ്റിയെ, ഒരുപാടു നല്ല കൂട്ടുകാർ എനിക്കുണ്ടായിരുന്നു വരുൺ.... നിന്റെ മേഘ്നയും എന്റെ നല്ല കൂട്ടുകാരിയായിരുന്നു."
"അവൾ എന്നോട് നിന്റെ കാര്യമേ പറഞ്ഞിട്ടില്യാല്ലോ???"
"അതിനു നിങ്ങളുടെ അടി ഒന്നു തീർന്നിട്ടുവേണ്ടേ.?"
"അതെ, അതും ശരിയാ ഞങ്ങൾ ഭയങ്കര വഴക്കാ എപ്പോളും, എല്ലാ വഴക്കിനും കാരണം ഒന്നാ."
"ഇനി പുതിയ കാരണം കണ്ടുപിടിക്കേണ്ടി വരുമല്ലോ?.... "
"അതെങ്ങനെയാ നിനക്കറിയുന്നേ?"
"വരുണിന്റെ എല്ലാ കാര്യവും എനിക്കറിയാം,
പക്ഷെ എന്റെ കുറേ കാര്യം വരുണിനറിയേണ്ടതുണ്ട് "
"എന്നാൽ വേഗം പറയൂ പെങ്ങളേ എനിക്ക് വയ്യ, ഉറങ്ങണം."
"പറയാം വരുൺ...എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു ഞായറാഴ്ച ആയിരുന്നു അതു, എന്നെ ചതിച്ചുകളഞ്ഞ എന്റെ കൂട്ടുകാരി, പിന്നെ ആ ദുഷ്ടന്മാർ...ഒന്നും മറക്കാനാവുന്നതല്ല, ആ ദിവസം ഞാൻ കണ്ണടച്ചില്യ വരുൺ.... കണ്ണടക്കാൻ പേടിയായിരുന്നു...."
"എന്താ നിനക്ക് പറ്റിയേ??? നിന്റെ ഏട്ടനാ ചോദിക്കുന്നേ....എന്നോട് പറയൂ"
"ഞാൻ ആത്മഹത്യ ചെയ്തതാ വരുൺ.....ആത്മഹത്യയല്ല വരുൺ....എനിക്ക് വേറെ വഴിയില്യാത്ത വിധം എന്നെ കൊല്ലിച്ചതാ."
"നീ എന്തൊക്കെയാ പറയുന്നേ"
അവൻ അവളുടെ തലയിൽ തലോടാനായി അടുത്തേക്ക് ചെന്നു......."അഖിലാ...." അവൻ ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി...ഇതുവരെ അവൻ സംസാരിച്ചത് അവളുടെ ശരീരത്തിൽ നിന്നും വെടിഞ്ഞ ഒരു ശക്തിയോടു മാത്രമായിരുന്നു."
അവൻ ഒരു പതർച്ചയോടെ അവിടെ ആ നിലത്തിരുന്നു.അവൾ ചോദിച്ചു വരുൺ......ഉറക്കം വരുന്നുണ്ടോ.......
"ഇല്ല്യ നീ പറയൂ അഖിലാ.... "
"ഞാൻ പറഞ്ഞില്ലേ വരുൺ...ആ ഞായറാഴ്ച വൈകുന്നേരം ഞാൻ റൂമിൽ ഇരിക്കുവായിരുന്നു... തുടർച്ചയായി എന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്‌തു, ആരാണെന്നു നോക്കിയ ഞാൻ കണ്ടത് വാട്ട്സ് ആപ്പിൾ ഒരു അപരിചിതമായ നമ്പറിൽ നിന്നും വന്ന കുറേ മെസ്സേജ് ആ....അതുനോക്കിയപ്പോൾ തന്നെ ഞാൻ പാതി മരിച്ചു വരുൺ....ജീവിതത്തിൽ ഞാൻ ആദ്യമായും അവസാനമായും ഞെട്ടിയത് അപ്പോളാ വരുൺ.....ഞാനറിയാതെ എന്റെ നഗ്നത പകർത്തിയത് എന്റെ കൂട്ടുകാരി തന്നെയായിരുന്നു.....ഞാൻ ആരോട് പറയാനാ വരുൺ???, എനിക്കാരാ ഉള്ളേ??? പിന്നെ മെസ്സേജിൽ വന്നത് ഒരു അഡ്രസ് ആ....അങ്ങോട്ട് പോണമത്രേ അടുത്ത ദിവസം....എന്താ അവരുടെ ഉദ്യേശം എന്ന് അത്ര ആലോചിക്കേണ്ട കാര്യമൊന്നുമില്യല്ലോഡാ....പോവാതിരിക്കാൻ ഒരു പെണ്ണിനും കഴിയില്യ...തിങ്കളാഴ്ച്ച ഞാൻ കോളേജിൽ പോയില്യ, വൈകിട്ട് ഞാൻ ഇറങ്ങുമ്പോൾ അവളെന്നെ ഒന്നുനോക്കി ഞാൻ അവളുടെ മുഖത്തുനോക്കി ഒന്നു ചിരിച്ചു....ഞാൻ അവളോട് ഒന്നും ചോതിച്ചില്യ ഡാ, എന്തിനാ എന്നെ ചതിച്ചേ നോ ഒന്നും...പക്ഷെ അവളുടെ അടുത്തു ചോദിക്കാൻ എനിക്കൊരുപാട് ചോദ്യങ്ങളുണ്ടായിരുന്നുഡാ....ഞാൻ ഇറങ്ങി, താഴെ എത്തിയതും അവർ അയച്ച ഓട്ടോ വന്നു...അയാൾ വണ്ടിയെടുത്തോണ്ടു എന്നോട് ചോദിച്ചു....."
"മോളെവിടുന്നാ,"
"അറിഞ്ഞിട്ടു നിങ്ങൾക്കെന്തിനാ ഏട്ടാ?"
"ഏയ് ഞാനാ അവരുടെ സ്ഥിരം ഓട്ടം പിടിക്കുന്നെ...അതോണ്ട് ചോദിച്ചതാ..."
"എട്ടന് വീട്ടിൽ ആരൊക്കെയുണ്ട് ?"
"ഭാര്യയും മോളും, മോള് 10 ഇൽ പഠിക്കുവാ..."
"എന്താ മോളേ ചോദിച്ചേ?"
"എന്നെ എന്തിനാ കൊണ്ടുപോണെ നു അറിയാമോ ഏട്ടന് "
അയാൾ ഒരു ദയനീയമായ നോട്ടത്തിലൂടെ പറാഞ്ഞു "അറിയാം മോളേ"
"ഇതുവരെ നിങ്ങൾ എത്ര ഓട്ടം പിടിച്ചിട്ടുണ്ട്"
"ഓർമയില്യ ഒരുപാടു പിടിച്ചിട്ടുണ്ട് കൂടുതലും കഞ്ചാവിന്റെ ഓട്ടമാ, യാത്രക്കാരുടെ വേഷത്തിൽ പിള്ളേര് കേറും...കൂടെ വയസ്സായൊരു സ്ത്രീയുമുണ്ടാവും അതാവുമ്പോ ആർക്കും സംശയമാവില്യാല്ലോ, പക്ഷെ ഇങ്ങനൊരു ഓട്ടം ആദ്യമായിട്ടാ..."
"ഓഹോ അപ്പൊ ഇതിനു മുൻപ് പെങ്കുട്ട്യോളെ കൊണ്ടുപോയിട്ടില്യ ലേ? "
"മോൾക്ക് പേടിയുണ്ടോ?"
"എന്തിനാ പേടിക്കണേ ചേട്ടാ ഒരു പെണ്ണിന് ഏറ്റവുംപേടി അവളുടെ മാനം പോകുന്നതാ, അതിനിനി വലിയ സമയമൊന്നും ഇല്ല്യല്ലോ...."
"മോളെന്നോട് ക്ഷമിക്കണം....വയറ്റുപ്പിഴപ്പിനുവേണ്ടിയാ ഭാര്യ കിടപ്പിലാ, ഡയാലിസിസ് ചെയ്യണം ആഴ്ചയിൽ ഒരുതവണ..."
"ഏട്ടാ എന്നേലും ഒരുനാൾ നിങ്ങളുടെ ഈ പറഞ്ഞ വയറ്റുപ്പിഴപ്പു ശരിയാകുവാണേൽ ഓർത്തോ പ്രായം തികഞ്ഞ ഒരു മോള് ഏട്ടന്റെ വീട്ടിലുമുണ്ടെന്നു...."
അവർ സ്ഥലത്തെത്തി, വണ്ടിയിൽ നിന്നും ഇറങ്ങിയ അവൾ അയാളെ നോക്കി വിഷമം മറച്ചുകൊണ്ട് ഒരു ചിരി ചിരിച്ചു...അയാൾക്ക് ചിരിക്കാൻ കഴിഞ്ഞില്യ അയാൾ വണ്ടി തിരിച്ചു...,
അവൾ ചുറ്റും നോക്കി റബ്ബർ തോട്ടത്തിന്റെ കുന്നിൻമുകളിൽ ഒരു വലിയ വീട്....വീടല്ല ഒരു വലിയ ബംഗ്ലാവ്....അവൾ വീടിന്റെ വാതിലിനെ ലക്ഷ്യമാക്കി നടന്നു....
കാളിംഗ് ബെൽ അടിച്ചതും ഒരുത്തൻ വന്നു വാതിൽ തുറന്നു...എന്നിട്ടു വേഗം ഉള്ളിൽ കേറാൻ ആംഗ്യം കാണിച്ചു...പുറത്തൊന്നും ആരുമില്യല്ലോ എന്നുറപ്പു വരുത്തി അവൻ വാതിലടച്ചു,
"യാത്ര സുഗമായിരുന്നുവോ?"
ആ ശബ്ദം അവൾക്കേറെ പരിചിതമായിരുന്നു.....
"സ്റ്റീഫൻ .......നീ"
"അതെ സ്റ്റീഫൻ, ഒരുപാടു ആയില്യേ നിന്റെ പുറകെ നടക്കുന്നു ഞാൻ, ഇനി എനിക്ക് വയ്യ..."
"അപ്പൊ നിനക്കെന്നോടുണ്ടായിരുന്നത് ഇതായിരുന്നോ...? കഷ്ടം ഉണ്ടടാ, എനിക്ക് പണ്ടേ അറിയാർന്നു നീയൊന്നും ആണല്ല ആണുംപെണ്ണും കെട്ട ശവങ്ങൾ...."
"എല്ലാം നീ വഴിയേ അറിയും ഇവിടെ ഞങ്ങൾ നാലുപേരുണ്ട്, ഞങ്ങളുടെ ആവശ്യം കഴിഞ്ഞാൽ നിന്നെ സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിക്കാം, ഞങ്ങൾ 3 പേരെയേ നിനക്കറിയൂ ഒരാൾ പുതിയതാ...ആ വഴിയേ പരിചയപ്പെടാം."
"എന്തിനാടാ വഴിയേ പരിചയപെടുന്നേ?"
"ജീവൻ....നീയോ?"
"ഞാൻ മാത്രമല്ലഡീ ജോണുമുണ്ട്...."
അവിടെ തലതാഴ്ത്തി നിൽക്കുന്ന ജോണിനെ കണ്ടു പുച്ഛത്തോടെ അവൾ പറഞ്ഞു..
"നീയെങ്ങിലും നല്ലവനാണെന്നു കരുതി....ജോൺ....ഇതുവരെ ഞാൻ ആരോടും യാചിച്ചിട്ടില്യ പ്ളീസ് അതെല്ലാം ഡിലീറ്റ് ചെയ്യൂ....."
സ്റ്റീഫൻ അടുത്തുവന്നു.....
"അവനോടു പറഞ്ഞിട്ട് കാര്യമില്യ മോളേ അവൻ ഇതെല്ലാം അറിഞ്ഞത് കുറച്ചുനേരം മുൻപാ... എല്ലാം എന്റെയും ജീവന്റെയും പിന്നെ ഈ കുരുത്തം കെട്ടവന്റെയും പ്ലാനാ..."
"അപ്പോൾ നിങ്ങളെന്നെ വിടില്യ അല്ലേ?"
"വിടും ഞങ്ങൾ പറഞ്ഞ കാര്യം കഴിഞ്ഞിട്ട്"
അവൾ കുറച്ചു ചുവടുകൾ പുറകൊട്ട് വെച്ചു...
കർചീഫിനുള്ളിൽ ഒളിപ്പിച്ചിരുന്ന ബ്ലേഡ് എടുത്തു....
"എടാ നീയൊക്കെ എന്താ കരുതിയേ, ഞാൻ നിന്റെയൊക്കെ ആഗ്രഹം തീർക്കാൻ വന്നതാണെന്നോ നിനക്ക് തെറ്റി സ്റ്റീഫൻ....
നിങ്ങൾക്കെല്ലാർക്കും തെറ്റി..."
ജോൺ ഓടിവന്ന് സ്റ്റീഫനോട് പറഞ്ഞു
"വേണ്ടടാ അവൾ പാവമാ വിട്ടേക്ക്, എനിക്കുമുള്ളതാടാ ഈ പ്രായത്തിൽ ഒരു അനിയത്തി....പ്ളീസ് ഡാ വിട്ടേക്ക്....."
"എടാ നീ ചുമ്മാ ഇരുന്നേ അവള് ചുമ്മാ സീൻ കാട്ടുവാ..."
അവൾ ഇടതു കയ്യിലേക്ക് ആ ബ്ലേഡ് കൊണ്ട് ആഞ്ഞു വെട്ടി....വെട്ടിത്തിളങ്ങുന്ന ആ വെള്ള നിറമുള്ള നിലത്തു അവളുടെ രക്തത്തുള്ളികൾ ചീറ്റി തെറിച്ചു....
ജോൺ ഓടി അവളുടെ അടുത്തേക്ക് വരാനായൊരുങ്ങി "അഖിലാ....."
"വേണ്ട അടുത്തു വരണ്ട ജോൺ, എന്നെ നിനക്കറിയില്യ, ഞാൻ ഒറ്റയ്ക്ക് വളർന്നവളാടാ ലാളിക്കാൻ എനിക്ക് അച്ഛനോ അമ്മയോ ഉണ്ടായിരുന്നില്യ,..... നിന്റെയൊക്കെ കഞ്ചാവിന്റെ ലഹരിയിൽ തോന്നുന്ന ബുദ്ധിക്കൊന്നും എന്നെ പിടിച്ചു കെട്ടാനാവില്യ,...(അവളുടെ കണ്ണുകൾ മയക്കത്തിലേക്ക് വീഴാൻ ഒരുങ്ങുന്നുണ്ടായിരുന്നു, പക്ഷെ അവൾ കണ്ണടച്ചില്യ.), എടാ അടുത്ത ജന്മമെങ്കിലും ആണായി ജീവിച്ചു കാണിക്കടാ ഇല്ല്യെങ്കിൽ നീയൊന്നും മനുഷ്യനാണെന്ന് പറഞ്ഞിട്ട് കാര്യമില്യ, ദൈവം ആണിന് ശക്തിയും ബലമുറ്റ ശരീരവും കൊടുത്തത് പെണ്ണിനെ രക്ഷിക്കാനാണെന്നു ഞാൻ വായിച്ചിട്ടുണ്ട് ജോൺ.....പക്ഷെ നിന്നെ പോലുള്ളവർ കാരണം എല്ലാ ആണുങ്ങൾക്കും ചീത്തപ്പേരാ...എന്നെ തൊടണമെങ്കിൽ ഞാൻ ചാവണം, ഇതാടാ ഇനി എന്താച്ചാ ചെയ്തോ...."
അവൾ കഴുത്തിലേക്ക് ആ ബ്ലേഡ് കൊണ്ടുപോയി സ്റ്റീഫൻ ഓടിവന്ന് അവളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു അവനെ ചവിട്ടി മാറ്റിക്കൊണ്ട് അവൾ കഴുത്തു മുറിച്ചു, അവൾ നിലം പതിച്ചു.....സ്റ്റീഫന്റെ കണ്ണ് അറിയാതെ ഒന്നു നനയുന്നത് അവൾക്കു മരണത്തിലേക്ക് വീഴുമ്പോളേക്കും കാണാൻ കഴിഞ്ഞു....അവസാനമായ ഉറക്കം.....
"വരുൺ......."
അവൻ ആകെ തകർന്നു പോയിരുന്നു,
"വരുൺ....നിനക്ക് എന്നെ ഇപ്പോൾ പേടിയാവുന്നുണ്ടോ...?"
"അഖിലാ... ഇതുവരെ ഞാൻ ഇരുന്നത് ആ രാക്ഷസൻമാരുടെ കൂടെയല്ലേ, അതിലും വലുതാണോ നീ?, ഇനി എന്താ ചെയ്യേണ്ടേ നു എനിക്കറിയാം മോളേ, നിന്റെ ഏട്ടനാ പറയുന്നേ..."
അവൻ താഴോട്ടു പോയി...
അമ്മയും അച്ഛനും ഉറങ്ങിയിരുന്നു,
അവൻ ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് ചെന്നു...ജനലരികിൽ അവൾ വന്നപ്പോൾ അവൻ ഞെട്ടിയില്യ...
"വരുൺ....എനിക്കറിയില്യ എന്റെ ശരീരം അവർ എവിടെയാ ഒളിപ്പിച്ചിരിക്കുന്നേ എന്ന്, എന്നെ മറ്റാർക്കും കാണാൻ കഴിയില്യ വരുൺ....മനസ്സിൽ നന്മ ഉള്ളവർക്കേ ആത്മാക്കളെ കാണാൻ കഴിയൂ....നിന്റെ ഉള്ളിൽ നന്മ വന്നത് നീ ചിന്തിക്കാൻ ആരംഭിച്ചപ്പോളാണ്..നിന്നെപോലൊരുവൻ പോലീസ് ആയാൽ ഒരുപാടു പേർ രക്ഷപെടും...നീ ചിന്തിക്കു വരുൺ... എനിക്കു ഇങ്ങനെ അലഞ്ഞുതിരിയാൻ വയ്യ....സോറി വരുൺ...."
അവൻ ഉറങ്ങി... രാവിലെ തന്നെ ജോണിനെ വിളിച്ചു...
"ഡാ നിന്നെ മാത്രമായി എനിക്കൊന്നു കാണണം."
"എനിക്കും നിന്നോട് കുറച്ചു സംസാരിക്കാനുണ്ടടാ."
വരുൺ ജോണിന്റെ വീട്ടിലേക്കു പുറപ്പെട്ടു,
" ഹായ് ഡാ......സോറി വരുൺ...അന്ന് അവന്മാര് ഒരുപാടു ഓവർ ആയി. എനിക്കും ഇഷ്ടമുണ്ടായിട്ടല്ല ഡാ അവരുടെ കൂടെ നടക്കുന്നേ, ഇങ്ങനെ ഓരോ ശീലങ്ങളിൽ പെട്ടുപോയി...അതോണ്ടാ..."
"ഞാൻ വന്നത് നിന്റെ കുമ്പസാരം കേൾകാനൊന്ന്വല്ല ജോൺ...ഒരാഴ്ച്ച മുൻപ് നീയും അവരും ചേർന്ന് എന്തൊക്കെയാ ചെയ്തുകൂട്ടിയേ?...എനിക്കറിയണം ഇല്ലെങ്കിൽ അറിയിക്കേണ്ടവരെ ഞാനറിയിക്കും..."
"ഞാനൊന്നും അറിഞ്ഞോണ്ടല്ല ഡാ അതോർത്തു രാത്രി ഉറങ്ങാൻ പോലും പറ്റാറില്യ എനിക്കിപ്പോ...ഞാൻ പരമാവധി ശ്രമിച്ചു വരുൺ.....അവളെ രക്ഷിക്കാൻ"
"ചി ചെറ്റേ....മിണ്ടിപ്പോവരുത് നീ..."
അവന്റെ നീട്ടിവളർത്തിയ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ടു വരുൺ പറഞ്ഞു...
"നിനക്കെങ്ങനെ അറിയാം ഈ കാര്യം?"
"അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട ഗതികേട് എനിക്കു വന്നിട്ടില്യ...ഇനി മുന്നോട്ടുള്ള കാര്യങ്ങൾ ഞാൻ പറയുംവിധം നീ എന്റെ കൂടെ നിൽക്കണം."
"നിൽക്കാം ഡാ ഉറപ്പായും നിൽക്കാം..."
"അവർ 3 പേരെ നീ നിന്റെ ഗസ്റ്റ് ഹൌസിൽ വരുത്തണം, അവളെ നിങ്ങൾ കൊന്ന അതേ സ്ഥലത്തു..."
"അങ്ങനെ പറയല്ലേ ഡാ ഞാൻ ഒന്നും ചെയ്തിട്ടില്യ.....സത്യമാടാ..."
"അവളെ രക്ഷിക്കാൻ നീ വിചാരിച്ചിരുന്നെങ്കിൽ കഴിയുമായിരുന്നു ജോൺ...അവൾ നിന്നോട് പറഞ്ഞതല്ലേ?...കെഞ്ചിയതല്ലേ?"
"അതേ ഡാ, പക്ഷെ എന്റെ അപ്പോളത്തെ അവസ്ഥയിൽ എനിക്കു അവരെ എതിർക്കാൻ കഴിഞ്ഞില്യ, എന്നെ കള്ളുകുടിപ്പിച്ചു വയ്യാതാക്കിയിട്ടാ അവന്മാരെന്നോടു കാര്യം പറഞ്ഞേ...നിനക്കാരിയാ ലോ സ്റ്റീഫനെ അവൻ ഒറ്റമനസാ എതിർത്ത് പറഞ്ഞാ വാശി കേറും...അതോണ്ടാടാ..."
"ശെരി അവരെ വരുത്തു അതേ സ്ഥലത്തു."
ശെരി ഡാ വരുത്താം...
അവൻ ഫോണെടുത്തു...
"ഡാ സ്‌റ്റീഫാ....എന്തോ മനസ്സ് ശെരിയല്ല ഡാ ആകെ ഒരു മൂഡോഫ് നീ നമ്മടെ ഗസ്റ്റ് ഹൌസിൽ വാ...ആ പുതിയ ചങ്ങാതിയേം വിളിച്ചോ...ഇന്ന് കുപ്പി എന്റെ വക."
ഫോൺ വെച്ചതും അവർ ജോണിന്റെ കാറിൽ യാത്ര തിരിച്ചു... കാറിന്റെ പിറകിൽ അഖിലയും ഉണ്ടായിരുന്നു....
അവർ സ്ഥലത്തെത്തി...വരുൺ മുകളിലത്തെ നിലയിലേക്ക് കേറി കൂടെ അഖിലയും...അവിടം എല്ലാം വിർത്തിയാക്കിയിരുന്നു... താമസിയാതെ അവരെത്തി....
"ജോണേ.... എന്താടാ മച്ചാനെ നീ അതൊന്നും മറന്നില്യേ?"
"ആകെ മനസ്സ് ശെരിയല്ലടാ സ്റ്റീഫാ...നിങ്ങൾ ഇരിക്ക് ഞാൻ സാധനം കൊണ്ടുവരാം..."
"ഉം കൊണ്ടുവാ...."
ജീവൻ ഒരു വിറയലോടെ പറഞ്ഞു...
"ഡാ സ്‌റ്റീഫാ എന്തൊക്കെയായാലും അന്ന് നമ്മളെയൊക്കെ അവൾ വിറപ്പിച്ചു അല്ലേ ഡാ....?"
"നിനക്കൊന്നും വേറൊരു കാര്യോം ഇല്യേ ഡാ സംസാരിക്കാൻ...?അതു അവളുടെ വിധി...."
ജോൺ കുപ്പിയുമായി വന്നു....അവർ കുടിച്ചുതുടങ്ങി...ജോൺ കുടിക്കുന്നതുപോലെ വരുത്തിച്ചു കഴിക്കാനെന്തെങ്കിലും എടുക്കാമെന്ന് പറഞ്ഞു മോളിലേക്കു നടന്നു....
അഖില സംശയത്തോടെ ചോദിച്ചു
"വരുൺ...നീ എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നെ?"
"എന്തായാലും ഞാൻ അവരെ കൊല്ലില്യ അഖിലാ...നീ കാത്തിരുന്നു കണ്ടോ..."
ജോൺ വന്നു അഖിലയുടെ ചോദ്യം ആവർത്തിച്ചു....
വരുൺ പിറകിൽ ഷോകേസിൽ നിരത്തിവെച്ചിരിക്കുന്ന തിളങ്ങുന്ന കാലിക്കുപ്പികളിലേക്കു നോക്കികൊണ്ട് പറഞ്ഞു....
"ഇതുവരെ സുഖിച്ചതു ഈ കുപ്പികൾ കൊണ്ടല്ലേ ഇതുകൊണ്ടു തന്നെ വേദനിച്ചാലേ ഇവനൊക്കെ പഠിക്കു..."
അതിൽ നിന്നും സാമാന്യം വലിപ്പമുള്ള 3 കുപ്പിയെടുത്തു അവൻ അവരുടെ തലക്കെറിഞ്ഞു....
പുതിയ ചങ്ങാതിക്കാണ് ഏറു കാര്യമായി കൊണ്ടത്, 3 ഇനും പ്രതികരിക്കാൻ ബുദ്ധിമുട്ടായിരുന്നു.....വരുൺ പതുക്കെ താഴെയിറങ്ങി...ഒരു കുപ്പിച്ചില്ലെടുത്തു പുതിയ ചങ്ങാതിയുടെ ദേഹത്ത് കൂടെ വരഞ്ഞു....അതു കണ്ടു സ്റ്റീഫൻ എന്തോ പറയുന്നുണ്ടായിരുന്നു....ശ്രദ്ധിച്ചു കേട്ടപ്പോൾ മനസ്സിലായി, "സോറി അഖിലാ,...." മദ്യത്തിന്റെ മന്നപ്പിൽ തലയ്ക്കു അടികൊണ്ടതോണ്ടാണോ അതോ അവളെ അവനു കാണാൻ കഴിയുന്നുണ്ടോ എന്ന് വരുണിനു മനസിലായില്യ....വരുൺ അച്ഛനെ വിളിച്ചു അഡ്രസ് പറഞ്ഞു....എന്നിട്ടു പതുക്കെ സ്റ്റീഫന്റെ അടുത്തു ചെന്നു.. "ഇപ്പൊ അച്ഛൻ വരും അതിനു മുൻപ് നിനക്കും കൂടെ കുറച്ചു സമ്മാനം തരേണ്ടേ" അവന്റെ ദേഹം മുഴുവനും കുത്തിവരഞ്ഞുകൊണ്ട് വരുൺ പറഞ്ഞു....
"ആ ജീവാ... നിന്റെ കാര്യം ഞാൻ മറന്നു,
നിനക്ക് ജീവനുണ്ടല്ലോ അല്ലേ???" അടുത്തു ചെന്നപ്പോളാ മനസിലായെ മറ്റവന്മാർക്കു കൊണ്ട ഏറിന്റെ കുപ്പിച്ചിലൊക്കെ ഭാഗ്യവാനായ അവന്റെ ദേഹത്താ കിട്ടിയേ...
"എനിക്കു നിങ്ങളോടു അധികം ഡയലോഗ് ഒന്നും പറയാനില്ല, ഒരു പെങ്ങളുടെ ജീവിതത്തിനു ഒരു ഏട്ടൻ പകരം ചോദിക്കേണ്ടത് അവളുടെ ജീവിതം നശിപ്പിച്ചവന്റെ ജീവനാ ഞാൻ നിങ്ങളെ കൊല്ലുന്നൊന്നുല്യാ....ഇവിടുന്നു നേരെ ഹോസ്പിറ്റൽ അവിടുന്ന് ബേധമാവുമ്പോ ജയിൽ....okയല്ലേ?"
പോലീസ് വന്നു.....അച്ഛൻ വരുണിന്റെ കരണകുറ്റിക്കു നോക്കി ഒന്നു പൊട്ടിച്ചു....
പെട്ടെന്ന് എന്തോ ഒന്നു ഉടഞ്ഞൊഴുകുന്ന ശബ്ദം കേട്ട് എല്ലാവരും ഉള്ളിലേക്ക് നോക്കി.....മറ്റൊന്നുമായിരുന്നില്യ സ്റ്റീഫന്റെ നെഞ്ചിൻകൂടായിരുന്നു അതു....കുപ്പിയുമായി നിൽക്കുന്ന ജോണിനോട് പോലീസ് അതു ഉപേക്ഷിക്കാനാവശ്യപ്പെട്ടു...അതു താഴെ വെക്കുന്ന ഭാവേന തിരിഞ്ഞു ജീവന്റെയും മൂന്നാമന്റെയും കഴുത്തറുത്തുകൊണ്ട് അവൻ പറഞ്ഞു....
"ഇവന്മാരാ അച്ഛാ എന്നെ നശിപ്പിച്ചേ...ഓരോന്നു ശീലിപ്പിച്ചു ഇത്രേം വലിയ ദുഃഖത്തിൽ കൊണ്ട് ചാടിച്ചിട്ടു ഇവൻ പറയുവാ എല്ലാം അവളുടെ വിധിയാണെന്ന്.
കോളേജിൽ ചേർന്നപ്പോളേ എനിക്കു അഖിലയെ ഇഷ്ടമായിരുന്നു വരുൺ....ഇവൻ പുറകെ നടക്കുന്നെന്നറിഞ്ഞപ്പോ ഞാൻ കരുതി ഇവൻ അവളെ ആത്മാർത്ഥമായാ സ്നേഹിക്കുന്നേ നു......പക്ഷെ ഇവൻ.... ഈ ദുഷ്ടൻ.......എന്റെ മുന്നിൽ വെച്ചു അവളെ കൊലക്കു കൊടുത്തു.....ഇവരൊന്നും ഈ നാടിനു വേണ്ട അച്ഛാ....ഇവിടെ കുറേ കാര്യങ്ങൾ ഉണ്ടച്ചാ....എല്ലാം ആ സ്റ്റോറൂമിലുണ്ട്....അവളെ ആ മരത്തിനരികിൽ കുഴിച്ചിട്ടിട്ടുണ്ട്.... :( "
"വരുൺ എന്നോട് ക്ഷമിക്കടാ ഞാൻ പോവാ....അവളുടെ അടുത്തേക്ക്....നിന്റെ പെങ്ങളുടെ അടുത്തേക്ക്..." കുപ്പിചില്ലുകൊണ്ടു കഴുത്തറുത്തു പിടയുന്ന അവനെ കണ്ടു അഖില വിതുമ്പുന്നുണ്ടായിരുന്നു...
"വരുൺ....അവനെ എനിക്കും ഇഷ്ടമായിരുന്നു.....ഞാൻ ഇനി വരില്യ വരുൺ....നിനക്ക് രക്ഷിക്കാൻ ഇനിയും ഒരുപാടു അനിയതിക്കുട്ടികൾ ഈ നാട്ടിലുണ്ട് അതു ഒരിക്കലും മറക്കരുത്....ജീവിച്ചിരിക്കുമ്പോൾ ഞാൻ സന്തോഷിച്ചിട്ടില്യ.....പക്ഷെ മരിച്ചു കഴിഞ്ഞ ഈ മൂന്നാലു ദിവസം എനിക്കൊരു ഏട്ടനുണ്ടെന്നുള്ള ദൈര്യം...പലപ്പോളും ഞാൻ ജീവനോടെയില്ലയെന്ന കാര്യം ഞാൻ മറന്നുപോവുന്നു വരുൺ....എന്റെ ഏട്ടനായതിനു നന്ദി..."
അവൾ ആ മാഞ്ചോട്ടിലേക്കു മാഞ്ഞു പോയി...
വരുണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജോൺ പറഞ്ഞതനുസരിച്ചു ആ വീട്ടിൽ നിന്നും ഒരുപാടു ലഹരി വസ്തുക്കൾ കണ്ടെടുത്തു....
ജോണിന്റെ ശരീരത്തിലേക്ക് നോക്കിനിന്ന അവനെ അച്ഛൻ ചേർത്തുപിടിച്ചു....
കുറച്ചു മാസങ്ങൾക്കു ശേഷം ഡ്യൂട്ടിയിൽ ജോയിൻ ചെയ്ത വരുൺ മേഘ്‌നയോടു എല്ലാം പറഞ്ഞു...
"മേഘ്ന : വരുൺ...ചുമ്മാ ഓരോ പുളുവടിച്ചാ ഞാൻ പേടിക്കും നു വിചാരിക്കണ്ട.....നീ അന്വേഷിച്ചു കണ്ടുപിടിച്ചിട്ട് എന്തിനാ അഖിലയുടെ പേര് പറയുന്നേ....
അവളൊരു പാവമാരുന്നു, എന്നെ വല്യേ കാര്യുആയിരുന്നു അവൾക്കു....
നിന്നോടെപ്പോളും അവളെ പറ്റി പറയണം വിചാരിക്കും....ഒരു പക്ഷെ പറഞ്ഞിരുന്നേൽ അവൾക്കു ഒരു ഏട്ടനായേനെ അല്ലേടാ?......" (-ശുഭം:)
-സുനിൽ പി നായർ
"ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം..."
ജീവിതത്തിൽ നാം വിശ്വസിക്കുന്നതും വിശ്വസിക്കാത്തതുമായ പല സത്യങ്ങളുമുണ്ട്, അതിൽ മിക്കതും നമുക്ക് ഉണ്ടെന്നോ ഇല്ലയെന്നോ തെളിയിക്കാൻ കഴിയില്യതാനും. ഞാൻ പ്രേതത്തിൽ വിശ്വസിക്കുന്നില്യ, പക്ഷെ അതില്യ എന്ന് മറ്റുള്ളവരോട് തെളിയിക്കാൻ എനിക്ക് കഴിയില്യ., എന്തെന്നാൽ മനുഷ്യന്റെ അറിവുകൾ തികച്ചും പരിമിതമാണെന്ന സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു........
വരുണിനെ പോലെ നല്ല ചെറുപ്പക്കാരെയാണ് ഈ നാടിനാവശ്യം, അങ്ങനെയുള്ള കുറച്ചുപേരെങ്കിലും നമ്മുടെ ഈ തലമുറയിലുണ്ടാവട്ടെ എന്ന ആഗ്രഹത്തോടെ ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.
(Indian cyber crime soars 350% in 3 years
With Internet usage soaring in India, so is cyber crime, but India’s laws do not appear to be adequate to tackle the surge. In the three years up to 2013, registered cases of cyber crime were up 350%, from 966 to 4,356, according to statistics from the National Crime Records Bureau (NCRB).)
Sorce:
ഇന്നു നടന്നു വരുന്ന കുറ്റകൃത്യങ്ങളിൽ സ്ത്രീകൾക്ക് സംഭവിക്കുന്ന അക്രമങ്ങൾ...
അതിൽ മുഖ്യ പങ്കു സ്ത്രീകൾക്ക് തന്നെയാണെന്ന് മനസിലാക്കൂ.
കോളേജിൽ പഠിക്കുന്ന കൊച്ചനുജത്തിമാരോട്: നിങ്ങൾക്ക് എല്ലാം ചിന്തിക്കാനുള്ള കഴിവുണ്ട്, ആരോട് സംസാരിക്കുമ്പോളും ഇടപഴകുമ്പോളും മനസ്സിലാക്കൂ നിങ്ങളോടു ആത്മാർത്ഥ സ്നേഹമുള്ള ആളാണെങ്കിൽ അന്തസ് വിട്ട ഒരു കാര്യത്തിനും നിങ്ങളെ നിർബന്ധിക്കില്യ, ഈ കഥയിലെ കഥാപാത്രമായ നമ്മുടെ സഹോദരി അഖില തികച്ചും നിരപരാധിയാണ്, അങ്ങനെയൊരു കഥാപാത്രത്തെ ഞാൻ സൃഷ്ടിച്ചത് തെറ്റു ചെയ്യാത്തവരും സൂക്ഷിച്ചിരിക്കുവാൻ എനിക്കു ആഗ്രഹമുള്ളതു കൊണ്ടാണ്. എല്ലാവർക്കും നല്ലതു വരട്ടെ.
ഈ കഥയിൽ ഞാൻ എന്തെങ്കിലും തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു
